Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിജെ ആർമിയും ഔദ്യോഗിക ടീമും തമ്മിൽ പച്ചത്തെറി ; പുറത്തുവരുന്നത് കുട്ടി സഖാക്കളുടെ അവിഹിതങ്ങളും പീഡന കഥകളും ; തില്ലങ്കേരി സഖാക്കൾ ഫുൾ ചുരുളി മോഡിൽ

by Brave India Desk
Feb 15, 2023, 10:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ : കണ്ണൂരിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതോടെ രണ്ട് പക്ഷങ്ങൾ തമ്മിലുള്ള വിഴുപ്പലക്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലും ശക്തമാകുന്നു. ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും കണ്ണൂരിലെ ഔദ്യോഗിക പക്ഷവും തമ്മിൽ ഫേസ്ബുക്കിൽ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലംഘിച്ച് കുട്ടി സഖാക്കൾ പരസ്പരം പച്ചത്തെറി വിളിച്ചാണ് ഏറ്റുമുട്ടുന്നത്.

ക്വട്ടേഷൻ കേസിലും സ്വർണക്കടത്തിലും കൊലപാതകക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന പിജെ ആർമിയും ഔദ്യോഗിക പക്ഷവും തമ്മിലാണ് ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്. ഇരു പക്ഷങ്ങളും രൂക്ഷമായ അസഭ്യവർഷമാണ് ഫേസ്ബുക്കിൽ നടത്തുന്നത്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി എം. ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ശ്രമിച്ചെന്നുള്ള ആരോപണം കണ്ണൂരിലെ തന്നെ പാർട്ടി അംഗം ശ്രീലക്ഷ്മി അനൂപ് ഉന്നയിച്ചതോടെയാണ് തെറിവിളി രൂക്ഷമായത്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

പോസ്റ്റിനു താഴെ ആകാശ് തില്ലങ്കേരി തെറിവിളിയുമായെത്തി. നേരത്തെ ഒരുമിച്ച് നിന്ന് നടത്തിയ പല കൊള്ളരുതായ്മകളും ഇതിനൊപ്പം പുറത്തുവന്നു. എടയന്നൂരിലെ സിപിഎം നേതൃത്വമാണ് ഷുഹൈബിനെ കൊല ചെയ്യിച്ചത് എന്നും ക്വട്ടേഷൻ തന്നവർക്ക് സഹകരണ ബാങ്കിൽ ജോലി കിട്ടിയെന്നും ആകാശ് തുറന്നടിച്ചു. കൊലപാതകം ചെയ്തവർ വഴിയാധാരമായെന്നും ആത്മഹത്യ ചെയ്യുന്ന അവസ്ഥ വരെയുണ്ടായെന്നും ആകാശ് തില്ലങ്കേരി പ്രതികരിച്ചു.

ശ്രീലക്ഷ്മി അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാർട്ടി ഇടപെട്ട് തീർത്ത വിഷയത്തിൽ ശ്രീലക്ഷ്മി അനൂപ് അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആകാശ് തില്ലങ്കേരി പക്ഷം ആരോപിക്കുന്നത്. തില്ലങ്കേരിയിലെ പാർട്ടി യുവനേതാവായിരുന്ന ജയപ്രകാശ് തില്ലങ്കേരിയും ഈ വിഷയത്തിൽ ഇടപെട്ടതോടെ തെറിവിളിയും വാക്‌പോരും രൂക്ഷമായി.

ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജയപ്രകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കിൽ കണ്ണു പൊട്ടുന്ന തെറിവിളിയുമായി ഇരു സംഘങ്ങളും പോരടിച്ചതോടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി എം.വി ജയരാജനും കണ്ണൂർ ഡിവൈ‌എഫ്‌ഐ ജില്ല കമ്മിറ്റിയും രംഗത്തെത്തി. ഉളുപ്പുണ്ടെങ്കിൽ പാർട്ടി ചിഹ്നവും പേരും ആകാശ് തില്ലങ്കേരിയെപ്പോലുള്ളവർ ഉപയോഗിക്കരുതെന്ന് എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. തെറി രാജാവാകാനാണ് ആകാശ് തില്ലങ്കേരി ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

നാടിന്റെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്ന് ഡി‌വൈ‌എഫ്‌ഐ കണ്ണൂർ ജില്ല കമ്മിറ്റിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയേയും രക്തസാക്ഷി കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്ന ആകാശ് തില്ലങ്കേരിക്കും സംഘത്തിനുമെതിരെ പ്രതിരോധിക്കാൻ തയ്യാറാകുമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി വ്യക്തമാക്കി.

പി. ജയരാജനുമായി നേരിട്ട് ബന്ധമുള്ളവരാണ് ആകാശ് തില്ലങ്കേരി സംഘത്തിലുള്ളത്. പി ജയരാജന്റെ നിർദ്ദേശമനുസരിച്ച് രാഷ്ട്രീയ എതിരാളികൾക്ക് നേരെ അക്രമം നടത്തിവന്ന സംഘമായിരുന്നു ഇത്. സംസ്ഥാന നേതൃത്വത്തിനു മുകളിൽ വളരുന്നുവെന്ന തോന്നലിൽ പി ജയരാജനെ പാർട്ടി നേതൃത്വം ഒതുക്കിയതോടെ ഇവർക്ക് പാർട്ടിയിൽ സ്ഥാനമില്ലാതാവുകയായിരുന്നു. തുടർന്ന് സ്വർണക്കടത്ത് ക്വൊട്ടേഷൻ കേസിൽ പിടിക്കപ്പെട്ടതോടെ ആകാശ് തില്ലങ്കേരിയേയും സംഘത്തേയും സിപിഎം മാറ്റി നിർത്തി. പാർട്ടി ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഇതോടെ മൂപ്പിളമ തർക്കവും വാക്കേറ്റവും രൂക്ഷമാവുകയായിരുന്നു. ഇതിന്റെ അനുരണനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലും തുടരുന്നത്.

Tags: p jayarajanakash thillankeryPJ ArmyM ShajarThillankeri
Share4TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies