Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പതിനേഴാം ലോക്സഭയിൽ ഏറ്റവും കുറവ് ഹാജരായ രണ്ട് എംപിമാർ കേരളത്തിൽ നിന്നും ; നിയമനിർമ്മാണ ചർച്ചകളിൽ ഏറ്റവും കുറവ് പങ്കെടുത്തതും കേരളത്തിലെ ഈ എംപി

by Brave India Desk
Mar 13, 2024, 04:15 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാനാർത്ഥിനിർണയവും കഴിഞ്ഞു. പലരും കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥികൾ തന്നെയാണ്. കഴിഞ്ഞതവണ കേരളത്തിൽ നിന്നും മത്സരിച്ച് പാർലമെന്റിൽ എത്തിയ എംപിമാർ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുമുള്ള എംപിമാരുടെ പങ്കാളിത്തമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലോക്സഭയിലെ ഹാജർ നിലയിൽ ദേശീയ ശരാശരിയെക്കാൾ മുകളിൽ നിൽക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം എംപിമാരും. എന്നാൽ ഏറ്റവും കുറവ് ഹാജർ നില ഉണ്ടായിരുന്ന രണ്ട് എംപിമാരും കേരളത്തിലുണ്ട്. കണ്ണൂർ എംപിയായ കെ സുധാകരനും വയനാട് എംപിയായ രാഹുൽ ഗാന്ധിയും ആണ് കേരളത്തിലെ എംപിമാരിൽ ഏറ്റവും കുറവ് ഹാജർ നില ഉണ്ടായിരുന്നവർ. പാർലമെന്റിന്റെ മൊത്തം സമ്മേളന ദിവസങ്ങളിൽ പകുതി ദിവസങ്ങളിൽ മാത്രമാണ് ഇവർ ഇരുവരും സഭയിൽ ഉണ്ടായിരുന്നത്. 50% ഹാജർ നിലയാണ് കെ സുധാകരന് ഉള്ളത്. പ്രതിപക്ഷത്തെ പ്രധാന നേതാവ് കൂടിയായ രാഹുൽഗാന്ധിക്ക് ആകട്ടെ 51 ശതമാനം ഹാജർ നില മാത്രമാണ് കഴിഞ്ഞ ലോക്സഭയിൽ ഉണ്ടായിരുന്നത്.

Stories you may like

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ലോക്സഭയിലെ നിയമനിർമ്മാണ ചർച്ചകളിലും ഏറ്റവും കുറവ് പങ്കെടുത്ത എംപി വയനാട് എംപി ആയ രാഹുൽ ഗാന്ധിയാണ്. സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിലും കേരളത്തിലെ മറ്റു എംപിമാരെക്കാൾ വളരെ പിന്നിലാണ് രാഹുൽ ഗാന്ധി. കേരളത്തിലെ എംപിമാരിൽ എൻ കെ പ്രേമചന്ദ്രൻ, ശശി തരൂർ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ലോക്സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്തിട്ടുള്ളത്. ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ച എംപിമാരിൽ മുൻപിലുള്ളത് അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരാണ്.

എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും കേരളത്തിലെ എംപിമാർ പുറകിലാണ്. സാധാരണഗതിയിൽ വർഷംതോറും അഞ്ചു കോടി രൂപയാണ് ഓരോ എംപിക്കും ഫണ്ട് ലഭിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ലോക്സഭയിൽ ആദ്യ രണ്ടു വർഷങ്ങളിൽ രണ്ടു കോടി രൂപ വീതം ആയിരുന്നു എംപി ഫണ്ട് ആയി ലഭിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് 17 കോടി രൂപയാണ് ഓരോ എംപിക്കും കിട്ടിയിരുന്നത്. വികസന പ്രവർത്തനങ്ങൾക്കുള്ള ഈ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേരളത്തിലെ ഏറെ പിന്നിലാണുള്ളത് എന്നാണ് കണക്ക്.

കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരാണ് ഏറ്റവും കുറവ് എംപി ഫണ്ട് ചിലവഴിച്ച എംപിമാർ. 17 കോടി രൂപ എംപി ഫണ്ട് ലഭിക്കുന്നതിൽ 6.24 കോടി രൂപയാണ് കൊടുക്കുന്നിൽ സുരേഷ് പാഴാക്കിയത്. 1.25 കോടി രൂപ രാഹുൽ ഗാന്ധിയും പാഴാക്കി. എംപി ഫണ്ട് ഏറ്റവും കൂടുതൽ ചെലവഴിച്ച എംപി കോട്ടയം എംപിയായ തോമസ് ചാഴിക്കാടൻ ആണ്. 17 കോടി രൂപയിൽ 16.98 കോടി രൂപയും അദ്ദേഹം വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.

Tags: rahul gandhiKerala MPsindian parliament
Share11TweetSendShare

Latest stories from this section

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

Discussion about this post

Latest News

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies