Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബൽവന്ത് സിംഗ് രജോവാനയുടെ ദയാഹർജി രണ്ടാഴ്ചയ്ക്കകം തീരുമാനിക്കണമെന്ന് രാഷ്ട്രപതിയോട് സുപ്രീംകോടതി ; തള്ളിയാൽ വധശിക്ഷ ഉടൻ

by Brave India Desk
Nov 18, 2024, 03:12 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലയാളി ബൽവന്ത് സിംഗ് രജോവാനയുടെ ദയാഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 1995ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് ബൽവന്ത് സിംഗ് രജോവാന. കഴിഞ്ഞ വർഷം മെയ് 3 ന് വധശിക്ഷ ഇളവ് ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രജോവാന രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയിരുന്നത്.

രണ്ടാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കേസ് നവംബർ 25 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി . സെപ്റ്റംബർ 25 ന് രജോവാനയുടെ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാർ , പഞ്ചാബ് സർക്കാർ, ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശം എന്നിവയിൽ നിന്ന് പ്രതികരണം തേടിയിരുന്നു.

Stories you may like

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

1995 ഓഗസ്റ്റ് 31നാണ് ചണ്ഡീഗഡിലെ സിവിൽ സെക്രട്ടേറിയറ്റിൻ്റെ കവാടത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. കേസിലെ മുഖ്യ പ്രതിയായ ബൽവന്ത് സിംഗ് രജോവാനക്ക് 2007 ജൂലായിൽ പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ ഇളവ് ചെയ്യാൻ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി കഴിഞ്ഞവർഷം തള്ളിയതോടെയാണ് ആർട്ടിക്കിൾ 72 പ്രകാരം രജോവാന രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നത്.

Tags: president of indiabalwant singh rajoanabeant singh assassinationSupreme Courtpunjab
Share1TweetSendShare

Latest stories from this section

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

Discussion about this post

Latest News

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

ഇന്ത്യ-പാക് വിഭജനം ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നിഷികാന്ത് ദുബെ

ഇന്ത്യ-പാക് വിഭജനം ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നിഷികാന്ത് ദുബെ

ഇതാണോ സൗഹൃദം?; ഗാസിയാബാദിലെ കൊലപാതകത്തിൽ മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

ഇതാണോ സൗഹൃദം?; ഗാസിയാബാദിലെ കൊലപാതകത്തിൽ മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies