Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

by Brave India Desk
Dec 9, 2025, 09:44 pm IST
in India, International
Share on FacebookTweetWhatsAppTelegram

പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ പരിധികൾ ലംഘിക്കുന്നതിനിടെ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ  കറാച്ചിയിൽ സംഘർഷത്തിന് കാരണമായി. ഇത് കല്ലെറിയലിലേക്കും, , പോലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്കും നയിച്ചു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് സിന്ധി സാംസ്കാരിക ദിനത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.  പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും നൽകുവാൻ സിന്ധു ദേശിലൂടെ മാത്രമേ സാധിക്കൂയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ജിയേ സിന്ധ് മുത്തഹിദ മഹാസ് (ജെഎസ്എസ്എം) എന്ന ബാനറിന് കീഴിൽ ഒരു വലിയ കൂട്ടം സിന്ധികൾ ‘ആസാദി’ (സ്വാതന്ത്ര്യം), ‘പാകിസ്ഥാൻ മുർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇതിൽ പ്രതിഷേധിച്ചു. ജനക്കൂട്ടത്തിലെ ഒരു വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.അക്രമവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 45 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

വളരെക്കാലമായി, സിന്ധി സംഘടനകൾ പ്രവിശ്യയിൽ തുടർച്ചയായ രാഷ്ട്രീയ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കുന്നു. ഈ വർഷം ആദ്യം, നാടുകടത്തപ്പെട്ട ചെയർപേഴ്‌സൺ ഷാഫി ബർഫത്തിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്എം, സിന്ധുദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.  സിന്ധും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ജെ‌എസ്‌എസ്എം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നു.

സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ, 1947-ലെ വിഭജനത്തെത്തുടർന്നാണ് പാകിസ്താൻ്റെ ഭാഗമായത്.

സിന്ധുനദീതട സംസ്‌കാരത്തിന്റെ പിൻമുറക്കാരായിട്ടാണ് സിന്ധികൾ തങ്ങളെ കണക്കാക്കുന്നത്. കഴിഞ്ഞ 5,000 വർഷമായി ഇവർ പല മതവിഭാഗങ്ങളോടൊപ്പമുണ്ട്. തങ്ങളുടെ പ്രവിശ്യ ബ്രിട്ടീഷുകാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി 1947 ൽ പാകിസ്താന് നിയമവിരുദ്ധമായി നൽകുകയും ചെയ്തുവെന്നാണ് സിന്ധി ദേശീയവാദികൾ അവകാശപ്പെടുന്നത്.

1843ൽ ബ്രിട്ടീഷ് സൈന്യം ആക്രമിക്കുമ്പോൾ സിന്ധ് ഒരു പ്രത്യേക രാജ്യമായിരുന്നു, അവർ മടങ്ങിയപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമായിരുന്നു. ഇത് ഞങ്ങളുടെ അവകാശമായിരുന്നു. പാകിസ്താൻ സൃഷ്ടിച്ചത് ബ്രിട്ടന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണെന്ന് സിന്ധി വാദികൾ കുറ്റപ്പെടുത്തുന്നുമഹാഭാരതമനുസരിച്ച്,  പാകിസ്താൻ്റെ മൂന്നാമത്തെ വലിയ പ്രവിശ്യയായ ആധുനിക സിന്ധിന്റെ പുരാതന നാമമായിരുന്നു സിന്ധുദേശ്.

Tags: Sindhudesh demandviolence in Karachi
ShareTweetSendShare

Latest stories from this section

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം  നയിം ഖാസിമെന്ന് ഇസ്രായേൽ

ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം നയിം ഖാസിമെന്ന് ഇസ്രായേൽ

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

Discussion about this post

Latest News

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഐ.എൻ.എസ് വർഷ ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ഖമനെയിയുടെ ഭാര്യയും മരിച്ചു ; അന്ത്യം യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

റെക്കോർഡ് ബുക്കിലുണ്ടാകില്ല, പക്ഷേ അത് ചരിത്രമാണ്; ആരും വാഴ്ത്താത്ത ഹീറോക്കായി കൈയടികൾ നൽകി ജസ്പ്രീത് ബുംറ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഇറാൻ ; പ്രയോഗം ഇസ്രായേലിനെതിരെ ; 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈൽ

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies