കൊച്ചി: വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി. ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് ആലുവയിലെ ആശുപത്രിയിലെത്തി തന്റെ കീഴില്‍ ചികിത്സ തേടിയിരുന്നു. അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപ് വൈകിട്ട് വീട്ടില്‍ പോകുമായിരുന്നു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. പൊലീസ് ആശുപത്രിരേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Discussion about this post