Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ഇന്ത്യക്ക് അഭിമാനമായി നീരജ്; ഒളിമ്പിക്സ് വേദിയില്‍ ‘ജന ഗണ മന അധിനായക’ മുഴുങ്ങുന്നത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം

by Brave India Desk
Aug 7, 2021, 07:01 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഒളിമ്പിക്സില്‍ നീണ്ട പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണമെഡല്‍ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒളിമ്പിക്സ് വേദിയില്‍ മുഴങ്ങിക്കേട്ട ദേശീയഗാനത്തോടൊപ്പം അതിനു കാരണക്കാരനായ നീരജ് ചോപ്രയേയും ഓരോ ഭാരതീയനും അഭിമാനത്തോടെയാണ് ഓർക്കുന്നത്.

അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്‌ നീരജ്. ഹരിയാനയിലെ പാനിപതില്‍ നിന്ന 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിലെ ആദ്യത്തെ അം​ഗമാണ് നീരജ്.

Stories you may like

‘ക്രോര്‍പതി’യിലും തിളക്കമാർന്ന പ്രകടനം; 25 ലക്ഷം രൂപ നേടി നീരജും ശ്രീജേഷും 

സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കുയർന്ന് നീരജ് ചോപ്ര

കുഞ്ഞായിരുന്നപ്പോള്‍ തന്നെ ജാവലിന്‍ ത്രോയില്‍ പങ്കെടുക്കുമായിരുന്നു. പിന്നീട് അതായിരുന്നു നീരജിന്റെ ജീവിതവും ലക്ഷ്യവും. ആ ലക്ഷ്യം ഇന്ന് സ്വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്നു.

നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡല്‍ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തില്‍ ഒറ്റ പതിപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മെഡലുകള്‍ നേടിയെന്നതും ശ്രദ്ധേയം. ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. 2012ല്‍ ലണ്ടനില്‍ കൈവരിച്ച ആറു മെഡലുകള്‍ എന്ന നേട്ടമാണ് ഇന്ത്യ ഇത്തവണ തിരുത്തി കുറിച്ചിരിക്കുന്നത്.

വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവര്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി.വി. സിന്ധു, ബോക്സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും നേടി.

Tags: Neeraj ChopraTOKYO OLYMPICS
ShareTweetSendShare

Discussion about this post


Latest stories from this section

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

ശ്രീലങ്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവന : ഐഎം വിജയന് ഡോക്ടറേറ്റ്

Next Post

'ചരിത്രം രചിക്കപ്പെട്ടു': ചരിത്രപരമായ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies