Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊറോണയുടെ പിൻഗാമിയോ മാർബർഗ് വൈറസ്? എന്തൊക്കെയാണ് രോഗലക്ഷങ്ങൾ? ചികിത്സ എങ്ങനെ?

അറിയാം ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങൾ

by Brave India Desk
Feb 14, 2023, 03:35 pm IST
in International, Health
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധയുണ്ടായതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ലോകരാജ്യങ്ങൾ ജാഗ്രത തുടരുന്നു. രോഗലക്ഷണങ്ങൾ കാണിച്ച 16 പേരിൽ എട്ട് പേരും മരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലത്തിനായി കാക്കുകയാണ് ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം.

മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്വിറ്റോറിയൽ ഗിനിയയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. രോഗബാധ സംശയിക്കുന്ന നാലായിരം പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വൈകാതെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി മിതോഹ ഓണ്ഡോ ആറിയിച്ചു.

Stories you may like

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

തെരുവിലിറങ്ങി ഇമ്രാൻ ഖാൻ അനുയായികൾ ; റാവൽപിണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ സർക്കാർ

ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗം അടിയന്തര യോഗം ചേർന്നു. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താനാണ് യോഗം. 2004ൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിലുണ്ടായ മാർബർഗ് വൈറസ് ബാധയിൽ 252 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ രോഗബാധയെ തുടർന്ന് 2 പേരും മരിച്ചിരുന്നു.

88 ശതമാനം മരണനിരക്ക് ഉള്ള വൈറസ് രോഗബാധയാണ് മാർബർഗ്. എബോള രോഗബാധയ്ക്ക് കാരണമായ വൈറസ് കുടുംബത്തിലെ ഇനമാണ് മാർബർഗ്. ശക്തമായ പനിയും കഠിനമായ തലവേദനയും ക്ഷീണവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി കടുക്കുന്നതോടെ, മസ്തിഷ്ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാകുന്നു. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം ശരീര സ്രവങ്ങൾ വഴി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കുന്നു.

നിലവിൽ വാക്സിനുകളോ കൃത്യമായ ചികിത്സാ രീതികളോ ഇല്ല എന്നതാണ് ഈ രോഗത്തെ ഏറ്റവും കൂടുതൽ ഭീകരമാക്കുന്നത്. ആന്റിവൈറൽ മരുന്നുകളാണ് പ്രധാനമായും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചില സാഹചര്യങ്ങളിൽ രോഗികൾക്ക് ഇമ്മ്യൂൺ തെറാപ്പിയും നൽകി വരുന്നു.

ജർമ്മനിയിലെ മാർബർഗിൽ 1967ലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഇത് ബെൽഗ്രേഡിലും സെർബിയയിലും വ്യാപിച്ചു. അന്ന് ഏഴ് പേരാണ് മരിച്ചത്.

2017ൽ ആഫ്രിക്കയിലെ യുഗാണ്ടയിൽ മൂന്നു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൃത്യമായി തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഭയാനകവും അപൂർവവുമാണ് മാർബർഗ് വൈറസ് ബാധ. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്. ആളുകളിൽ വൈറസ് കടന്നാൽ ശരാശരി 21 ദിവസങ്ങൾക്കുള്ളിലാണ് പൂർണ രോഗലക്ഷണങ്ങൾ ഉടലെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ 8–9 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാറുണ്ട്. അമിതമായ രക്തസ്രാവമാണ് പലപ്പോഴും മരണത്തിനു കാരണമാകുന്നത്. രോഗം വന്നവരിൽ നീണ്ടകാലം മറഞ്ഞുകിടന്ന ശേഷം വീണ്ടും ഉണർന്നെണീക്കാനുള്ള കരുത്തും മാർബർഗിനുണ്ട്.

Tags: Equatorial GuineaWHOmarburg virus
Share31TweetSendShare

Latest stories from this section

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

വളർത്തുനായയുമായി പാർലമെന്റിലേക്കെത്തി കോൺഗ്രസ് എംപി; വിവാദമായതോടെ കടിക്കുന്നതൊക്കെ അകത്താണെന്ന് ന്യായീകരണം

വളർത്തുനായയുമായി പാർലമെന്റിലേക്കെത്തി കോൺഗ്രസ് എംപി; വിവാദമായതോടെ കടിക്കുന്നതൊക്കെ അകത്താണെന്ന് ന്യായീകരണം

മകന്റെ പേരിൽ ശേഖർ: എന്റെ ജീവിതപങ്കാളി പകുതി ഇന്ത്യൻ; വെളിപ്പെടുത്തലുമായി ഇലോൺ മസ്‌ക്

മകന്റെ പേരിൽ ശേഖർ: എന്റെ ജീവിതപങ്കാളി പകുതി ഇന്ത്യൻ; വെളിപ്പെടുത്തലുമായി ഇലോൺ മസ്‌ക്

ദിത്വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു ; നാനൂറോളം പേരെ കാണാനില്ല ; ബാധിക്കപ്പെട്ടത് 3 ലക്ഷം കുടുംബങ്ങൾ

ദിത്വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു ; നാനൂറോളം പേരെ കാണാനില്ല ; ബാധിക്കപ്പെട്ടത് 3 ലക്ഷം കുടുംബങ്ങൾ

Discussion about this post

Latest News

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

കശ്മീർ അതിർത്തിക്കടുത്ത് 120 ഓളം ഭീകരർ തക്കംപാത്തിരിക്കുന്നു: അതീവ ജാഗ്രതയിൽ ബിഎസ്എഫ്: ഓപ് സിന്ദൂർ 2.0

ചെന്നൈ സൂപ്പർ കിങ്‌സ് അവനായി കോടികൾ മുടക്കും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അൺക്യാപ്പ്ഡ് താരമാകും അയാൾ: ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സ് അവനായി കോടികൾ മുടക്കും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അൺക്യാപ്പ്ഡ് താരമാകും അയാൾ: ആകാശ് ചോപ്ര

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ധോണിയോട് അത്തരത്തിൽ ഒരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ, പിന്നെ എന്തിനാണ് കോഹ്‌ലിക്കും രോഹിത്തിനും..; തുറന്നടിച്ച് എം‌എസ്‌കെ പ്രസാദ്

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

ബിജെപി നേതാവ് പ്രേംകുമാർ ബീഹാർ നിയമസഭാ സ്പീക്കർ ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; പ്രതിപക്ഷവും പിന്തുണച്ചു

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

രാഹുലിനെ മനഃപൂർവം രക്ഷപ്പെടാൻ സഹായിച്ചോ? ചുവന്ന പോളോ കാറിന് ഉടമയായ യുവനടിയെ ചോദ്യം ചെയ്‌തേക്കും

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

ഗംഭീറിനെ പോലെ ഒരു പരിശീലകനെ ഇനി കിട്ടാനില്ല, അയാളാണ് ഏറ്റവും മികച്ചത്: റഹ്മാനുള്ള ഗുർബാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies