Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തുടിച്ച ജീവൻ; ഇനി ഒറ്റയ്ക്കല്ല അമ്മയ്‌ക്കൊപ്പം; തുർക്കിയിലുണ്ടായ ഭൂചലനത്തിൽ രക്ഷിച്ച കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അധികൃതർ; കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ

by Brave India Desk
Apr 3, 2023, 06:27 pm IST
in International
Share on FacebookTweetWhatsAppTelegram

അങ്കാര: ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തമായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. ഏകദേശം 30,000 പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമാകുകയും അതിലും ഇരട്ടി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തെടുത്ത ഓരോ ജീവനും നമുക്ക് ആശ്വാസവും സന്തോഷവും നൽകുന്ന കാഴ്ചയായിരുന്നു. ഇത്തരത്തിൽ ആരും മറക്കാത്ത മുഖമായിരിക്കും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിന്റേത്.

128 മണിക്കൂറുകൾ നീണ്ട അക്ഷീണ പരിശ്രമത്തിനൊടുവിൽ ആയിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. ഭക്ഷണവും പാലും ലഭിക്കാത്തതിന്റെ ക്ഷീണം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എങ്കിലും ആരോഗ്യവാനായി അവൻ ജീവിതത്തിലേക്ക് തിരികെയെത്തി. ഭൂചലനത്തിൽ കുട്ടിയുടെ മാതാവ് മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. ഇതേ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. ഇതിനിടെ കുഞ്ഞിനെ ദത്ത് നൽകുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ജീവനോടെയുണ്ടെന്ന ശുഭവാർത്തയാണ് പുറത്തുവരുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഇപ്പോൾ ആ കുഞ്ഞുള്ളത്.

Stories you may like

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഭൂചലനത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മറ്റൊരു ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതായിരുന്ന അമ്മ മരിച്ചെന്ന് വിശ്വസിക്കാനുണ്ടായ കാരണം. എന്നാൽ അടുത്തിടെ പൂർണ ആരോഗ്യവതിയായ യുവതി കുഞ്ഞിന് വേണ്ടിയുള്ള അവകാശവാദം ഉന്നയിച്ചു. ഇതിന് പിന്നാലെ ഇക്കാര്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന. ഇതോടെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിട്ടയക്കുകയായിരുന്നു.

കുഞ്ഞിന് അമ്മയെ ലഭിച്ച വിവരം മന്ത്രി ആന്റൺ ഗെരാഷ്‌ചെൻകോയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കുഞ്ഞിനെ സ്വന്തം അമ്മയ്‌ക്കൊപ്പം വിട്ടയക്കാൻ കഴിഞ്ഞതിൽ അതിയായ അന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്ഭുതം എന്നായിരുന്നു ട്വീറ്റിന് താഴെ ആളുകൾ നടത്തിയ പ്രതികരണം.

Tags: babyturkeyearthquake
Share21TweetSendShare

Latest stories from this section

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

Discussion about this post

Latest News

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies