Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രത്തിലെ ലജ്ജാകരമായ സംഭവം;കേന്ദ്രആഭ്യന്തരമന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശിയ ഭീകരർ

by Brave India Desk
Sep 13, 2024, 09:14 pm IST
in India
Share on FacebookTweetWhatsAppTelegram

1989 ഡിസംബർ എട്ട്.പതിവുപോലെ കൊടും തണുപ്പുള്ള ദിവസം… ശ്രീനഗറിൽ ഒരു നീലമാരുതി വാൻ ഒരു മിനിബസിന് മുന്നിൽ നാടകീയമായി സഡൻബ്രേക്കിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബസിലെ യാത്രക്കാർ ചിന്തിച്ചുതുടങ്ങും മുൻപേ വാനിൽ നിന്ന് മൂന്ന് തീവ്രവാദികൾ ചാടിവീണു. അവർ മിനിബസിലെ ഒരു യുവതിയെ പൊന്നനെ തോക്കിൻമുനയിൽ നിർത്തി ബലമായി വാനിൽകയറ്റി കൊണ്ടുപോകുന്നു. ഇന്ത്യൻ ഭരണകൂടം ഇസ്ലാമിക ഭീകരർക്ക് കീഴടങ്ങിയ ചരിത്രത്തിലെ ലജ്ജാകരമായ ഒരു സംഭവത്തിന്റെ തുടക്കമായിരുന്നു അത്.

അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകളും മെഹ്ബൂബ മുഫ്തിയുടെ സഹോദരിയുമായിരുന്ന റുബയ്യ സയീദിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. സയീദിനെ കേന്ദ്രമന്ത്രിയായി നിയമിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. മെഡിക്കൽ ഇന്റേണായി ജോലി ചെയ്ത് വന്നിരുന്ന റുബയ്യയെ ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുള്ള ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. 23 വയസ് മാത്രമായിരുന്നു അന്ന് സയീദിന്റെ മകൾക്ക് പ്രായം.

Stories you may like

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

രാജ്യത്തിന്റെ ആഭ്യന്തരം കയ്യാളുന്ന ആളുടെ മകളെ കസ്റ്റഡിയിൽ വച്ച് ഭീകരർ അവരുടെ വൃത്തികെട്ട വിലപേശൽ ആരംഭിച്ചു. ഇന്ത്യൻ സർക്കാർ തടവിലാക്കിയ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിയുടെ മകൾ ഒരിക്കലും പുറംലോകം കാണില്ലെന്ന് അവർ ഭീഷണിമുഴക്കി.

അബ്ദുൾ ഹമീദ് ഷെയ്ഖ്, ഷേർഖാൻ, നൂർ മുഹമ്മദ് കൽവാൽ, അൽതാഫ് അഹമ്മദ്, ജാവേദ് അഹമ്മദ് ജർഗർ എന്നിവരെ മോചിപ്പിക്കാനായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ നാടകം. ഭീഷണി ശക്തമായതോടെ സ്ത്രീസുരക്ഷ മുന്നിൽ കണ്ട് അന്നത്തെ പ്രധാനമന്ത്രി വിപി സിംഗ് ഭീകരരെ വിട്ടയക്കാൻ ഉത്തരവിട്ടു. ഭീകരർ പുറംലോകം കണ്ടതിന് ഒരു മണിക്കൂർ പിന്നാലെ റുബയ്യയെും ഭീകകർ വിട്ടയക്കുകയായിരുന്നു. ഈ വിട്ടുകൊടുക്കൽ ശരിക്കും ഭീകരർക്ക് കൂടുതൽ അക്രമങ്ങൾ നടത്താനുള്ള വളമായിരുന്നു. 1999 ഐസി-184 വിമാനം ഹൈജാക്കിംഗിന് പോലും ഭീകരർക്ക് ധൈര്യം നൽകിയത് ഇന്ത്യയുടെ ഈ നീക്കമയിരുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

 

Tags: kidnapping5 terrorists freedhome minister's daughterMufti Mohammad Sayeed's daughter
Share1TweetSendShare

Latest stories from this section

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

Discussion about this post

Latest News

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies