Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രത്തിലെ ലജ്ജാകരമായ സംഭവം;കേന്ദ്രആഭ്യന്തരമന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശിയ ഭീകരർ

by Brave India Desk
Sep 13, 2024, 09:14 pm IST
in India
Share on FacebookTweetWhatsAppTelegram

1989 ഡിസംബർ എട്ട്.പതിവുപോലെ കൊടും തണുപ്പുള്ള ദിവസം… ശ്രീനഗറിൽ ഒരു നീലമാരുതി വാൻ ഒരു മിനിബസിന് മുന്നിൽ നാടകീയമായി സഡൻബ്രേക്കിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബസിലെ യാത്രക്കാർ ചിന്തിച്ചുതുടങ്ങും മുൻപേ വാനിൽ നിന്ന് മൂന്ന് തീവ്രവാദികൾ ചാടിവീണു. അവർ മിനിബസിലെ ഒരു യുവതിയെ പൊന്നനെ തോക്കിൻമുനയിൽ നിർത്തി ബലമായി വാനിൽകയറ്റി കൊണ്ടുപോകുന്നു. ഇന്ത്യൻ ഭരണകൂടം ഇസ്ലാമിക ഭീകരർക്ക് കീഴടങ്ങിയ ചരിത്രത്തിലെ ലജ്ജാകരമായ ഒരു സംഭവത്തിന്റെ തുടക്കമായിരുന്നു അത്.

അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകളും മെഹ്ബൂബ മുഫ്തിയുടെ സഹോദരിയുമായിരുന്ന റുബയ്യ സയീദിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. സയീദിനെ കേന്ദ്രമന്ത്രിയായി നിയമിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. മെഡിക്കൽ ഇന്റേണായി ജോലി ചെയ്ത് വന്നിരുന്ന റുബയ്യയെ ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുള്ള ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. 23 വയസ് മാത്രമായിരുന്നു അന്ന് സയീദിന്റെ മകൾക്ക് പ്രായം.

Stories you may like

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

രാജ്യത്തിന്റെ ആഭ്യന്തരം കയ്യാളുന്ന ആളുടെ മകളെ കസ്റ്റഡിയിൽ വച്ച് ഭീകരർ അവരുടെ വൃത്തികെട്ട വിലപേശൽ ആരംഭിച്ചു. ഇന്ത്യൻ സർക്കാർ തടവിലാക്കിയ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിയുടെ മകൾ ഒരിക്കലും പുറംലോകം കാണില്ലെന്ന് അവർ ഭീഷണിമുഴക്കി.

അബ്ദുൾ ഹമീദ് ഷെയ്ഖ്, ഷേർഖാൻ, നൂർ മുഹമ്മദ് കൽവാൽ, അൽതാഫ് അഹമ്മദ്, ജാവേദ് അഹമ്മദ് ജർഗർ എന്നിവരെ മോചിപ്പിക്കാനായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ നാടകം. ഭീഷണി ശക്തമായതോടെ സ്ത്രീസുരക്ഷ മുന്നിൽ കണ്ട് അന്നത്തെ പ്രധാനമന്ത്രി വിപി സിംഗ് ഭീകരരെ വിട്ടയക്കാൻ ഉത്തരവിട്ടു. ഭീകരർ പുറംലോകം കണ്ടതിന് ഒരു മണിക്കൂർ പിന്നാലെ റുബയ്യയെും ഭീകകർ വിട്ടയക്കുകയായിരുന്നു. ഈ വിട്ടുകൊടുക്കൽ ശരിക്കും ഭീകരർക്ക് കൂടുതൽ അക്രമങ്ങൾ നടത്താനുള്ള വളമായിരുന്നു. 1999 ഐസി-184 വിമാനം ഹൈജാക്കിംഗിന് പോലും ഭീകരർക്ക് ധൈര്യം നൽകിയത് ഇന്ത്യയുടെ ഈ നീക്കമയിരുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

 

Tags: kidnapping5 terrorists freedhome minister's daughterMufti Mohammad Sayeed's daughter
Share1TweetSendShare

Latest stories from this section

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

അയോധ്യ വിഷയം; പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

Discussion about this post

Latest News

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

സ്വന്തം മണ്ണിലെ രണ്ട് വൈറ്റ്‌വാഷുകൾ, 408 റൺസിന്റെ ചരിത്ര പരാജയം; ഗംഭീറിന്റെ കീഴിൽ കളി മറക്കുന്ന ടീം ഇന്ത്യ; തകർന്നടിഞ്ഞ് കോട്ടകൾ, കണക്കുകൾ പറയുന്നത്

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies