Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

15 മാസം ഗർഭത്തിൽ ചുമന്നതാണ്, കുഞ്ഞിനെ തരൂ;കുത്തിവച്ചും മരുന്ന് നൽകിയും വയർ വീർപ്പിക്കും;വന്ധ്യതചികിത്സയ്‌ക്കെത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

by Brave India Desk
Nov 25, 2024, 06:23 pm IST
in International, Science, Lifestyle
Share on Facebook
Tweet
WhatsApp
Telegram

കളിചിരികളുമായി ഒരു കുഞ്ഞെത്തിയാലേ..കുടുംബം പൂർണമാകൂ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു കുഞ്ഞ് വന്നാൽ പിന്നെ വീട് ഉണർന്നു. എന്നാൽ ഈ ഭാഗ്യം ലഭിക്കാത്തവും ഉണ്ട്. അതിനായി മരുന്നും മന്ത്രവുമായി ദമ്പതികൾ നാട് ചുറ്റുന്നു. വന്ധ്യത ചികിത്സയ്ക്കായി ഒട്ടേറെ ക്ലിനുക്കുക്കളും ആശുപത്രികളും ഉണ്ടെങ്കിലും വ്യാജന്മാരുടെ കെണിയിൽ പോയി കണ്ണീരു കുടിക്കുന്നവരും ഉണ്ട്. അത്തരമൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആഫ്രിക്കൻ രാജ്യത്താണ് വൻ തട്ടിപ്പ് നടന്നത്. അന്താരാഷ്ട്ര മാദ്ധ്യമമായ ബിബസി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയായിരുന്നു.

തന്റെ കൈകളിൽ പിടിച്ചിരിക്കുന്ന ഹോപ് എന്ന കുഞ്ഞ് തന്റെ മകനാണെന്ന് ചിയോമ ഉറച്ചുനിൽക്കുന്നു. എട്ട് വർഷത്തെ ഗർഭധാരണ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം നടത്തിയ ചികിത്സയിലൂടെ ജനിച്ച അവനെ, അവൾ തന്റെ അത്ഭുത ശിശുവായി കാണുന്നു. എന്നാൽ കുടുംബത്തിലാരും ഇത് ചിയോമയുടെയും ഭർത്താവ് ഇകെയുടെയും രക്തത്തിൽ പിറന്ന കുഞ്ഞാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ താൻ നീണ്ട 15 മാസം ചുമന്ന് പ്രസവിച്ച കുഞ്ഞാണ് ഇതെന്ന് ചിയോമ പറയുന്നു. എന്നാൽ എല്ലാവരും ഇത് അംസംബന്ധമാണെന്ന് വിശ്വസിക്കുന്നു. പക്ഷേ അത്രയധികം കാലം താൻ കുഞ്ഞിനെ വഹിച്ചതായി യുവതി ആവർത്തിക്കുന്നു. യഥാര്ത്ഥത്തിൽ എന്താണ് സംഭവിച്ചത്.

Stories you may like

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ലോകത്തിലെ ഏറ്റവും ഉയർന്ന ജനനനിരക്ക് നൈജീരിയയിലുണ്ട്, അത്‌കൊണ്ട് തന്നെ സ്ത്രീകൾക്ക് ഗർഭധാരണത്തിനുള്ള സാമൂഹിക സമ്മർദ്ദം നേരിടേണ്ടിവരുന്നു. അവർക്ക് അമ്മയാകാൻ കഴിയുന്നില്ലെങ്കിൽ അവരെ സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നു.ഈ സമ്മർദത്തിൻകീഴിൽ ചില സ്ത്രീകൾ തങ്ങളുടെ മാതൃത്വ സ്വപ്നം സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകുന്നു. അത് തന്നെയാണ് ചിയോമയ്ക്കും സംഭവിച്ചത്.

ഗർഭിണിയാകാൻ ഭർത്താവായ ഇകെയുടെ കുടുംബത്തിൽ നിന്ന് സമ്മർദ്ദം നേരിട്ടതായി ചിയോമ പറയുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോലും അവർ ആവശ്യപ്പെട്ടു. നിരാശ ആയതോടെ അവൾ പാരമ്പര്യേതര ‘ചികിത്സ’ വാഗ്ദാനം ചെയ്യുന്ന ഒരു ‘ക്ലിനിക്ക്’ സന്ദർശിച്ചു – കുഞ്ഞുങ്ങളെ കടത്തുന്നത് മുതൽ അമ്മമാരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ വേട്ടയാടുന്ന വിചിത്രവും അസ്വസ്ഥവുമായ ഒരു തട്ടിപ്പിനാണ് അവസാനം ചിയോമ ഇരയായത്.

ഡോക്ടർമാരായോ നഴ്സുമാരായോ വേഷമിടുന്ന തട്ടിപ്പുകാർ ഗർഭധാരണത്തിന് ഉറപ്പുനൽകുന്ന ‘അത്ഭുതകരമായ ഫെർട്ടിലിറ്റി ചികിത്സ’ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. പ്രാരംഭ ‘ചികിത്സയ്ക്ക്’ സാധാരണയായി നൂറുകണക്കിന് ഡോളർ ചിലവാകും, അതിൽ ഒരു കുത്തിവയ്പ്പ്, ഒരു പാനീയം മുതലായവ അടങ്ങുന്നു.സ്ത്രീകൾക്കാർക്കും ഈ മരുന്നുകളിൽ എന്താണെന്ന് കൃത്യമായി അറിയില്ല. എന്നാൽ ചില സ്ത്രീകൾ മരുന്നുകൾ തങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയതായി പറയുന്നു. ഗർഭണികളുടേത് പോലെ വീർത്ത വയറുകൾ വരുന്നു. ഇത് അവർ ഗർഭിണിയാണെന്ന് അവർ വിശ്വസിക്കുന്നതിന് കാരണമാകും.

ചികിത്സയ്ക്ക് വിധേയരായ സ്ത്രീകൾ പരമ്പരാഗത ഡോക്ടർമാരോ ആശുപത്രികളോ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ‘പ്രസവിക്കാൻ’ സമയമാകുമ്പോൾ, ‘അപൂർവവും വിലകൂടിയതുമായ മരുന്ന്’ കഴിച്ചാൽ മാത്രമേ പ്രസവിക്കാനാകൂ എന്ന് സ്ത്രീകളോട് പറയുന്നു. മരുന്നില്ലെങ്കിൽ ഗർഭം ഒമ്പത് മാസത്തിനപ്പുറം നീണ്ടിനിൽക്കുമത്രേ.ചിലരെ മയക്കിക്കിടത്തിയും ചിലർക്ക് സിസേറിയൻ നടത്തിയും ബോധം കെടുത്തുന്നു. മയക്കത്തിൽ നിന്ന് ഉണരുമ്പോൾ കുഞ്ഞിനെ നൽകുന്നതാണ് രീതി. പ്രസവ സമയമാകുമ്പോൾ എവിടെ നിന്നെങ്കിലും കടത്തിക്കൊണ്ട് വരുന്ന കുഞ്ഞിനെയാണ് യുവതികൾക്ക് നൽകുന്നതത്രേ.

ചിയോമിയുടെ കേസിൽ, അവൾ തട്ടിപ്പിന് ഇരയായതാണെന്ന് ബോധ്യപ്പെട്ടതോടെ കുഞ്ഞിനെ അതിന്റെ യഥാർത്ഥ അച്ഛനും അമ്മയും അവകാശം പറഞ്ഞു മുന്നോട്ട് വരുന്നത് വരെ സൂക്ഷിക്കാൻ അധികൃതർ ഏൽപ്പിച്ചിരിക്കുകയാണ്.

 

Tags: Pregnant15 monthspregnancy scammiracle pregnancy scam
Share4
Tweet
Send
Share

Latest stories from this section

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

Latest News

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies