Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

360 രൂപയ്ക്ക് കൊടുത്ത സാരിക്ക് ഈടാക്കിയത് 1600 രൂപ; ഇത്തരം ചൂഷണങ്ങൾക്കായി ഞങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുത്; അതൃപ്തി അറിയിച്ച് കല്യാൺ സിൽക്‌സ്

by Brave India Desk
Dec 31, 2024, 03:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗ നാദം പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണക്കുറിപ്പുമായി കല്യാൺ സിൽക്‌സ്. മൃദംഗ വിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ള നർത്തകിമാർ ധരിച്ച സാരി നെയ്ത് നൽകിയത് കല്യാൺ സിൽക്‌സ് ആയിരുന്നു. ഇതേതുടർന്നാണ് സംഭവത്തിൽ കല്യൺ സിൽക്‌സ് കുറിപ്പ് പുറത്തിറക്കിയത്.

പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ വ്യക്തത വരുത്തുവാനാണ് ഈ കുറിപ്പെന്ന് കല്യാൺ സിൽക്‌സ് വ്യക്തമാക്കി. സംഘാടകരുമായി ഉണ്ടായത് വാണിജ്യപരമായ ഇടപാടു മാത്രമാണെന്ന് വ്യക്തമാക്കിയ കല്യാൺ സിൽക്‌സ് തങ്ങളുടെ പേരും ഉൽപ്പന്നങ്ങളും ഇത്തരം ചൂഷണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിലെ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.

Stories you may like

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

മൃദംഗനാദത്തിന്റെ സംഘാടകർ 12,000 സാരികൾ നിർമിച്ചു നൽകാനാണ് തങ്ങളെ സമീപിച്ചതെന്ന് കല്യാൺ സിൽക്‌സ് വ്യക്തമാക്കി. ഈ പരിപാടിക്ക് വേണ്ടി മാത്രമായി സാരി നിർമിച്ചു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സാരി ഒന്നിന് 390 രൂപയ്ക്ക് യാഥാസമയം സംഘാടകർക്ക് കൈമാറിയിരുന്നു. എന്നാൽ, പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം തങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ഒരു സാരിക്ക് 1600 രൂപയാണ് ഈടാക്കിയത് എന്നാണ്. തങ്ങളുടെ ഉൽപ്പന്നം ഇത്തരം ചൂഷണങ്ങൾക്കാായി ഉപയോഗിക്കുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. കല്യാൺ സിൽക്‌സും സംഘാടകരും തമ്മിൽ ഉണ്ടായരുന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

 

Tags: divya unniKalyan SilksUma thomas mlamridanga nadham
Share12TweetSendShare

Latest stories from this section

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

വർഗീയത വളരുന്നതിന് തടസ്സം ലീഗ് ;കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം;പിഎംഎ സലാം

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

സോഷ്യൽ മീഡിയ വിചാരണ; ബസിൽ പീഡനം ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു, യുവാവ് ആത്മഹത്യ ചെയ്തു

സോഷ്യൽ മീഡിയ വിചാരണ; ബസിൽ പീഡനം ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു, യുവാവ് ആത്മഹത്യ ചെയ്തു

Discussion about this post

Latest News

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies