Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൈമാറാൻ പലവട്ടം ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താൻ വിസമ്മതിച്ചു: അജ്ഞാതരുടെ ആക്രമണത്തിൽ ഹാഫിസ് സയീദും കൊല്ലപ്പെട്ടോ?

by Brave India Desk
Mar 16, 2025, 06:33 pm IST
in International
Share on FacebookTweetWhatsAppTelegram

പാകിസ്താനിലെ ഝലം നഗരത്തിൽ നടന്ന വെടിവയ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ. വെടിവെയ്പിൽ ഹാഫിസ് സയീദിന് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാഫിസ് സയീദിനെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

പാകിസ്താൻ ആർമി കോർപ്സ് കമാൻഡർ മംഗളയെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന സയീദിന് അജ്ഞാതരുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്നായിരുന്നു വാർത്തകൾ പരന്നത്. ആക്രമണത്തിൽ സയീദിൻറെ അനന്തരവൻ അബു ഖത്തൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരുന്നു . അബു ഖത്തലിനൊപ്പം ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്ന് വാർത്തകൾ വന്നെങ്കിലും പെട്ടെന്ന് ഹാഫിസ് സയീദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വാർത്തകൾ പാക് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഹാഫിസ് സയീദ് ആശുപത്രിയിൽ തുടരുകയാണെന്നും പ്രചരിച്ചു.

Stories you may like

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

ഹാഫിസ് സയീദ് എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ള കുറ്റവാളിയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. മുംബൈ ആക്രമണത്തിന് ശേഷം, ഹഫീസ് സയീദിനെ കൈമാറാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടെങ്കിലും, ഹാഫിസിനെ ഭീകരനായി പ്രഖ്യാപിക്കാൻ പാകിസ്താൻ വിസമ്മതിക്കുകയായിരുന്നു. 2006 ലെ മുംബൈ ട്രെയിൻ സ്ഫോടനങ്ങളിലും ഹാഫിസിന് പങ്കുണ്ടായിരുന്നു. 2001-ൽ സയീദ് ഇന്ത്യൻ പാർലമെന്റിനെ ലക്ഷ്യം വച്ചു ആക്രമണം ഉണ്ടായി. .

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ ഹാഫിസ് സയീദിന്റെ അനന്തരവൻ അബു കട്ടാൽ എന്ന നദീം ആക്രമത്തിൽ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. ഭീകര സംഘടനയായ ജമാഅത്ത് ഉദ്-ദവയുടെ കമാൻഡറായിരുന്നു അബു കട്ടാൽ. അജ്ഞാതരായ സംഘമാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ അബു കട്ടാലിന്റെ കൂട്ടാളികളിൽ ഒരാളും കൊല്ലപ്പെട്ടു. ഇന്ത്യയിൽ നടന്ന പല പ്രധാന ഭീകരാക്രമണങ്ങൾക്കു പിന്നിലും കട്ടാലിന് പങ്കുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ  മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ കട്ടാലും ഉണ്ടായിരുന്നു.

2023 ജനുവരിയിൽ രജൌരിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ അബുകട്ടാലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും കട്ടാലായിരുന്നു. ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും. 41 പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.

Tags: hafiz seedPakistan hafiz seed attack
Share1TweetSendShare

Latest stories from this section

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

ഇന്ത്യ-യുകെ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ലണ്ടനിൽ ആഗോള പുരസ്കാരം

ഇന്ത്യ-യുകെ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ലണ്ടനിൽ ആഗോള പുരസ്കാരം

വെനിസ്വേല ഭൂചലനത്തിൽ മരണസംഖ്യ 235 കടന്നു ; 40,000-ത്തോളം പേരെ ഇനിയും കണ്ടെത്താൻ ബാക്കി

വെനിസ്വേല ഭൂചലനത്തിൽ മരണസംഖ്യ 235 കടന്നു ; 40,000-ത്തോളം പേരെ ഇനിയും കണ്ടെത്താൻ ബാക്കി

Discussion about this post

Latest News

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

700 സിനിമകൾ, ലക്ഷക്കണക്കിന് ആരാധകർ, മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു|Adoor Bhasi the legend

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

നന്ദിയുടെ നൂലഴിക്കുന്ന ഭക്തരും ഹരിദ്വാറിലെ ഭക്തിസാന്ദ്രമായ തിരുനടയും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

ചിന്ത്പൂർണി ഭഗവതി: അമ്മയുടെ പാദങ്ങളിലെ ചുവന്ന പട്ടുതുണിയും മാറുന്ന മനസ്സിന്റെ ഭാരങ്ങളും

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

കൽക്കാജി: തലസ്ഥാന നഗരിയെ കാത്തുരക്ഷിക്കുന്ന ജഗദംബയുടെ പുണ്യസന്നിധി

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

ഉദ്ധവ് ഗ്രൂപ്പിലെ എംഎൽഎമാരും പാർട്ടി മാറാൻ ഒരുങ്ങുന്നു ; ‘ഓപ്പറേഷൻ ടൈഗർ 2.0’ അണിയറയിൽ ; 14 എംഎൽഎമാരുടെ പിന്തുണയെന്ന് ഷിൻഡെ വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies