Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഏഷ്യാനെറ്റിന്റെ വിലക്ക് ഇരുട്ടടി, ചിലര്‍ക്കുള്ള മുന്നറിയിപ്പ് : രാജീവ് ചന്ദ്രശേഖരന്റെ ബി.ജെ.പി ബന്ധങ്ങളും തുണച്ചില്ല

by Brave India Desk
Mar 7, 2020, 12:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ബിജെപി നേതാവാണ്, എംപിയാണ്. ഡല്‍ഹിയില്‍ കേന്ദ്രഭരണത്തില്‍ നല്ല വ്യക്തിബന്ധങ്ങളും പിടിയുമുള്ളയാള്‍. എന്നിട്ടും ഏഷ്യാനെറ്റിന് എങ്ങനെ വിലക്കു വന്നുവെന്നാണ് ഉയര്‍ന്ന ചോദ്യം. ഡല്‍ഹി കലാപം ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത രീതി മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ലെന്നും, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്നും നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കലാപം റിപ്പോര്‍ട്ടിംഗ് തുടങ്ങിയത് മുതല്‍ രാജീവ് ചന്ദ്രശേഖറെ ഇക്കാര്യം ചില കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ജമാ അത്തെ ഇസ്ലാമി ചാനല്‍ മീഡിയ വണ്‍ റിപ്പോര്‍ട്ടിംഗിന് കിടപിടിക്കുന്ന രീതിയില്‍ ഏകപക്ഷീയമായ റിപ്പോര്‍ട്ടിംഗുമായി ചാനല്‍ മുന്നോട്ട് പോവുകയായിരുന്നു.

ഡല്‍ഹി കറശ്‌പോണ്ടന്റ് സുനിലിന്റെ ലൈവുകള്‍ ഒരു വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലും മറു വിഭാഗത്തെ വെള്ള പൂശുന്ന തരത്തിലുമാണെന്ന ആക്ഷേപം ഏഷ്യാനെറ്റ് മാനേജ്‌മെന്റിന്റെയും, വാര്‍ത്ത രംഗം കൈകാര്യം ചെയ്യുന്നവരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ അത് തുടരാനുള്ള മൗനാനുവാദമാണ് വാര്‍ത്താ നിയന്ത്രിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സൂചന. പരാതി ഉയര്‍ന്നതിന് പിന്നാലെ സുനില്‍ ചെയ്ത് അവലോകന സ്‌റ്റോറികളിലും മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചു. പോലിസുകാരനെ കലാപകാരികള്‍ കൊലപ്പെടുത്തിയിട്ടും, ഐബി ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തിയിട്ടും, ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ആക്രമിക്കുന്ന എന്ന രീതിയിലാണ് സ്റ്റോറികള്‍ തയ്യാറാക്കപ്പെട്ടത്. പാല് വാങ്ങാന്‍ പോയ സഹോദരന്‍ പോലിസ് വെടിവെപ്പില്‍ മരിച്ചുവെന്ന സഹോദരങ്ങളുടെ വെളിപ്പെടുത്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നു എന്ന ഇന്‍ട്രോ നല്‍കിയാണ് ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.

Stories you may like

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

ഏഷ്യാനെറ്റിനെതിരെ ആയിരക്കണക്കിന് പരാതികള്‍ ലഭിക്കുന്ന വിവരം മാനേജ്‌മെന്റ് അറിഞ്ഞിട്ടും, ചാനല്‍ സംഘം അവരുടേ നിലപാടുമായി മുന്നോട്ട് പോയി. ഇതോടെ ചാനലിന് വിലക്ക് എന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. മാനേജ്‌മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല ചാനലിനെ ഇടത് ജീവനക്കാരുടെ സംഘമെന്ന പഴിയാണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ഉയരുന്നത്. ചാനല്‍ ഇടത്-ജിഹാദി അനുകൂലികള്‍ കയ്യടക്കി കഴിഞ്ഞുവെന്നാണ് ബിജെപി അനുകൂലികള്‍ പറയുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാനേജ്‌മെന്റ് ‘ജീവനക്കാര്‍ ബി ജെ പിയുമായി നല്ല ബന്ധമാണ്. എന്നാല്‍ എസ് എഫ് ഐ നേതാക്കളായിരുന മാദ്ധ്യമപ്രവര്‍ത്തകരാണ് ഏകപക്ഷിയമായ വാര്‍ത്തകള്‍ നല്കിയത് എന്നാണ് ഇവരുടെ വിലയിരുത്തല്‍. പല തവണ മുന്നറിയിപ്പു നല്കിയിട്ടും മാദ്ധ്യമപ്രവര്‍ത്തകര്‍ അനുസരിച്ചില്ലെന്നും സൂചനയുണ്ട്. മോദി വിരുദ്ധഥ കൊണ്ട് ബിജെപി കേന്ദ്രങ്ങളില്‍ കുപ്രസിദ്ധമാണ് ഏഷ്യാനെറ്റ് ചാനല്‍. എന്നാല്‍ കലാപബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റും ഇത്ര ഏകപക്ഷീയമായ രീതിയില്‍ റിപ്പോര്‍ട്ടിംഗ് ഉണ്ടാകുമെന്ന മുന്‍ധാരണ ആര്‍ക്കുമുണ്ടായിരുന്നില്ല.

വലിയ തുക പിഴയടച്ച് മാപ്പ് എഴുതി നല്‍കിയാണ് ഏഷ്യാനെറ്റ് 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ആറ് മണിക്കൂറിന് ശേഷം പിന്‍വലിപ്പിച്ചത്. നേരത്തെ വാര്‍ത്താമന്ത്രാലയത്തിന്റെ നോട്ടിസിന് ചാനല്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിറകെ പൊടുന്നനെ ചാനല്‍ സംപ്രേഷണം വിലക്കുകയായിരുന്നു. ഇത് മാനേജ്‌മെന്റ് എഡിറ്റോറിയല്‍ തലത്തില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു.

Share61TweetSendShare

Latest stories from this section

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

16കാരനെ ഭീകരസംഘടനയിൽ ചേരാൻ നിർബന്ധിച്ച കേസ്;എൻഐഎ അന്വേഷിക്കും…

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ചുഴലിക്കാറ്റായേക്കും: കനത്ത മഴയ്ക്ക് സാധ്യത

‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ

അറസ്റ്റ് വാർത്ത പുറത്തറിഞ്ഞതിന് ശേഷം ഫോൺ കുളത്തിൽ,ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറി: ഉമറിന്റെ വീഡിയോ ലഭിച്ചത് സഹോദരനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പതിനഞ്ചുകാരനെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു : മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

Discussion about this post

Latest News

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

അയ്യേ ചമ്മി….ഇന്ത്യയുടെ റാഫേൽ തകർന്നെന്ന് എഐ വ്യാജപ്രചരണം: പിന്നിൽ ചൈനയെന്ന് അമേരിക്ക

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

തലാഖ്-ഇ-ഹസൻ : ആധുനിക സമൂഹത്തിൽ ഇതെങ്ങനെ തുടരും? സ്ത്രീയുടെ അന്തസ്സ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്?: സുപ്രീംകോടതി

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

55 സൈനികരുടെ ജീവനെടുത്തവൻ ; തലയ്ക്ക് ഒന്നരക്കോടി രൂപ വിലയുള്ള കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ദേവ്ജി കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies