മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ ജിബി സദാശിവന്‍.
കമ്പനി നേട്ടമുണ്ടാക്കിയത് അഴിമതിയിലൂടെയാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ബന്ധമുണ്ടോ എന്നും അറിയില്ല. പി. ടി. തോമസ് എം.എല്‍ എ അത്തരമൊരു സംശയം ഉന്നയിച്ച സ്ഥിതിക്ക് പുകമറ നീക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ജിബി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്‌ഥതയിലുള്ള എക്സലോജിക് ഐ.ടി. കമ്പനിയുടെ നോമിനി മുഖ്യമന്ത്രിയുടെ ഭാര്യ.
അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധം.
കമ്പനി നേട്ടമുണ്ടാക്കിയത് അഴിമതിയിലൂടെയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. സ്പ്രിംഗ്ലർ ഇടപാടിൽ ബന്ധമുണ്ടോ എന്നും അറിയില്ല. പി. ടി. തോമസ് എം.എൽ എ അത്തരമൊരു സംശയം ഉന്നയിച്ച സ്ഥിതിക്ക് പുകമറ നീക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പി.ടിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുമായിരിക്കും.
https://www.facebook.com/jibi.sadasivan.3/posts/10223369747608828
Discussion about this post