Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മണ്ണിനടിയിൽ ജീവന് വേണ്ടി പൊരുതിയത് 22 മണിക്കൂർ; ഒടുവിൽ യുവതിക്ക് തുണയായി രക്ഷാപ്രവർത്തകർ

by Brave India Desk
Feb 7, 2023, 02:02 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താൻബുൾ : തുർക്കിയിൽ ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി. ഭൂചലനം നടന്ന് 22 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയത്. തെക്ക്-കിഴക്കൻ പ്രവിശ്യയായ സാൻലിയൂർഫയിൽ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുത്തതായി തുർക്കി സ്റ്റേറ്റ് മീഡിയ സർവീസ് ആൻഡലോ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുക്കുന്ന വീഡിയോ ടർക്കിഷ് സ്റ്റേറ്റ് മീഡിയ ഏജൻസി പങ്കുവെച്ചിട്ടുണ്ട്.

സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇവരെ കെട്ടിടത്തിനടിയിൽ നിന്ന് പുറത്തെടുക്കുന്നതും ഉടൻ ആശപത്രിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.

Stories you may like

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

A woman is rescued from the rubble of a collapsed building in southeastern province of Sanliurfa after 22 hours https://t.co/9XuWtuDWGi pic.twitter.com/A7kpzGEkhd

— Anadolu English (@anadoluagency) February 7, 2023

മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന മൂന്ന് ഭൂചലനകൾ തുർക്കിയെയും സിറിയയെയും വീണ്ടും ദുരന്തഭൂമിയാക്കി. 4800 ലധികം ആളുകളാണ് ദുരന്തത്തിൽ മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ പെട്ട് കിടക്കുകയാണ്. ഇവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അതോടൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോകളും രാജ്യത്ത് നിന്ന് പുറത്തുവരുന്നുണ്ട്

100 വർഷത്തിനിടെ തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് തിങ്കളാഴ്ച രാവിലെ ഉണ്ടായത്. തുർക്കിയിൽ, സിറിയൻ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളുടെ മുഴുവൻ ഭാഗങ്ങളും ഭൂചലനത്തെ തുടർന്ന് തുടച്ചുനീക്കപ്പെട്ടു. 2 ദശലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസിയാൻടെപ്പിന് സമീപമാണ് ഭൂചലനം ഉണ്ടായത്. 40 ലധികം തുടർചലനങ്ങളെ തുടർന്ന്, ഈജിപ്തിലും സൈപ്രസിലും പോലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടു.

Tags: turkeyearthquake
Share8TweetSendShare

Latest stories from this section

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; നരേന്ദ്രമോദി

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies