Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും; ദൗത്യത്തിൽ നിന്നും ഒരിക്കലും പിന്നോട്ട് പോവില്ല;  മന്ത്രി മുഹമ്മദ് റിയാസ്

by Brave India Desk
Jul 26, 2024, 04:06 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ അപകടസ്ഥലത്തെത്തി. മന്ത്രി പിഎ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനുമാണ് ഷിരൂരിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തിയത്.

ഇരുവരും ഇന്ന് ഷിരൂരിൽ ക്യാമ്പ് ചെയ്യും. തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ നടത്താൻ സമ്മർദ്ദം ചെലുത്തും. നദിയിൽ ഇറങ്ങി തിരച്ചിൽ നടത്തുന്നതിന് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എങ്കിലും ഒരു തരത്തിലും പിന്നോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാട്. ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തും. ദൗത്യ സംഘത്തിന്റെ നിലപാടും യോഗത്തില ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!

കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി

അതേസമയം, അർജുനെ കണ്ടെത്താനുള്ള ശ്രമം പതിനൊന്നാം ദിവസവും അനിശ്ചിതത്വത്തിലാണ്. ലോറി എവിടെയാണെന്ന് കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു സിഗ്നൽ കൂടി ലഭിച്ചെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുങ്ങൽ വിദഗ്ദർക്ക് ഇപ്പോഴും പുഴയിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്‌നൽ. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്‌നൽ ലഭിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്‌നൽ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലിൽ തകർന്ന മൊബൈൽ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്‌നൽ ലഭിച്ച സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.

ദൗത്യസംഘം നദിയിൽ തന്നെ തുടരുകയാണ്. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അടിയൊഴുക്ക് ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഇറങ്ങാൻ കഴിയാതിരിക്കുന്നത്. അർജുന്റെ ലോറി ലോഹ കൊളുത്തുകൾ ഘടിപ്പിച്ച് പുറത്തെത്തിക്കാനാണ് ശ്രമം.

Tags: shiroorarjun pa muhammed riyas
Share1TweetSendShare

Latest stories from this section

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

പഹൽഗാം ഭീകരാക്രമണത്തിന് സഹായം;കശ്മീരിൽ ഭീകരൻ അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ

Discussion about this post

Latest News

ഇറാനെതിരായ അമേരിക്കൻ ആക്രമണം നിയമപരമാണോ? ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും പറയുന്നത് എന്ത്?

ഇറാനെതിരായ അമേരിക്കൻ ആക്രമണം നിയമപരമാണോ? ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും പറയുന്നത് എന്ത്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലക്ഷ്യം ഭരണമാറ്റം, ഇത് ഭീകരതയ്‌ക്കെതിരായ അന്തിമയുദ്ധം’; സൈനിക നടപടി നീളുമെന്ന് ഇസ്രായേൽ, ഇറാനെ തകർക്കാൻ ഉറച്ച് നെതന്യാഹു!

സിപിഎമ്മിലെ വിഭാഗീയത; പികെ ശശിയെ തരംതാഴ്ത്തി

സിപിഎമ്മിന് കനത്ത പ്രഹരം; പികെ ശശി പാർട്ടി വിടുന്നു, ഒറ്റപ്പാലത്ത് വിമതനായി അങ്കത്തിനിറങ്ങും

നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!

നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!

‘ഇറാനിൽ ജനങ്ങൾക്കല്ല വോട്ട്, 47 വർഷമായി നടക്കുന്നത് ക്രൂരത’; പുതിയ ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി എൽനാസ് നൊറൂസി!

‘ഇറാനിൽ ജനങ്ങൾക്കല്ല വോട്ട്, 47 വർഷമായി നടക്കുന്നത് ക്രൂരത’; പുതിയ ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി എൽനാസ് നൊറൂസി!

കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി

കേരളത്തിൽ ബിജെപിയിലേക്ക് ട്രാൻസ്‌ജെൻഡർ പ്രവാഹം; സീമ വിനീത് ഉൾപ്പെടെയുള്ളവർ താമരയേന്തി

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies