Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

മകളെന്ന് പറഞ്ഞ് കൊണ്ടുനടന്നു; ഞാനയാളുടെ ലെംഗിക അടിമ; പ്രമുഖ സംവിധായകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് നടി

by Brave India Desk
Sep 5, 2024, 04:06 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

ചെന്നെ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകൾ സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പിന്നാലെ, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിലും സവമാനമായ വെളിപ്പെടുത്തലുകൾ ഉയർന്നു വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ളത് മറ്റ്ഭാഷകളിലും വേണമെന്ന് സമാന്ത ഉൾപ്പെടെയുള്ള നടിമാർ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസത തമിഴ് നടി സൗമ്യ. ക്രൂരമായ മാനസിക, ശാരീരികവും ലൈഗികവുമായ പീഡനങ്ങളാണ് സിനിമയിൽ വന്നതിന് ശേഷം അനുഭവിക്കേണ്ടി വന്നതെന്ന് സൗമ്യ വെളിപ്പെടുത്തി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

Stories you may like

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

സംവിധായകൻ അയാളുടെ ലൈംഗിക അടിമായി ആണ് ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞ സൗമ്യ, ഇപ്പോൾ അയാളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. സംവിധായകനും ഭാര്യയും ചേർന്നാണ് എന്നെ സമീപിച്ചത്. തനിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ മകളെ പോലെയായിരുന്നു എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. എന്നാൽ, തന്നിൽ അയാൾക്ക് ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞ് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

‘എനിക്ക് 18 വയസു മാത്രമായിരുന്നു പ്രായം. കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ കുടുംബത്തിലുള്ളവർക്ക് സിനിമ എന്താണെന്ന് പോലും അറിയില്ലായിരുന്നു. കോളേജിലെ തീയറ്റർ കോൺടാക്ടിൽ നിന്നാണ് തമിഴ് സിനിമയിലേയ്ക്കുള്ള അവസരം തേടിയെത്തിയത്. എന്റെ സ്‌ക്രീൻ ടെസ്റ്റിനായി ഒരുപാട് പണം ചിലവഴിച്ചുവെന്ന് പറഞ്ഞാണ് എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ അച്ഛനെക്കൊണ്ട് ഡയറക്ടർ സമ്മതിപ്പിച്ചത്. അയാളുടെ ഭാര്യയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു കരാറുകളിൽ. എന്നാൽ, അതെല്ലാം പേപ്പറുകളിൽ മാത്രമായിരുന്നു. ആ സിനിമയുടെ മുഴുവൻ നിയന്ത്രണവും അയാൾക്കായിരുന്നു. പിന്നീട് സംവിധായകനും ഭാര്യയും എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

ഒരു ദിവസം ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാളെന്നെ ചുംബിച്ചു. ആരോടെങ്കിലും എനിക്കിത് പറയണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് കഴിഞ്ഞല്ല. എന്നിട്ടും അയാളോട് നല്ല രീതിയിൽ എനിക്ക് പെരുമാറേണ്ടി വന്നു. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ശരീരം പൂർണമായും അയാൾ അയാളുടെ താത്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകായായിരുന്നു. പലപ്പോഴായി അയാളെന്നെ ബലാത്സംഗം ചെയ്തു. എന്നെ മകളെന്ന് വിളിക്കുമ്പോഴും അയാളെന്നെ നിരന്തരം പീഡിപ്പിക്കുകയും എന്നിൽ അയാൾക്കൊരു കുട്ടി വേണമെന്നും പറഞ്ഞുകൊണ്ടിരുന്നു’- സൗമ്യ പറഞ്ഞു.

ഒരു വർഷത്തോളം താൻ പീഡനം സഹിച്ചുവെന്ന് അവർ പറഞ്ഞു. തന്നെ പീഡിപ്പിച്ച ഒരു സഹനടന്റെ പേര് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്. ഡയറക്ടർമാർ, നടന്മാർ, ടെക്‌നീഷ്യൻമാർ എന്നിവരെല്ലാം തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Tags: cinemasoumyahema committee report
Share1TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

Discussion about this post

Latest News

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies