Monday, December 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വ്യക്തിപരമായ പക തീര്‍ക്കാനുള്ള ഉപകരണമല്ല; ഭർത്താവിനെതിരായ പകപോക്കലിനായി നിയമം ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി

by Brave India Desk
Dec 11, 2024, 11:37 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: ഭർത്താക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ സ്ത്രീകൾ നൽകുന്ന വിവാഹ തർക്ക കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. ‘വ്യക്തിപരമായ പക തീര്‍ക്കാനുള്ള ഉപകരണമായി ഈ നിയമത്തെ ഉപയോഗിക്കാൻ കഴിയില്ലെന്ന്  സുപ്രീം കോടതി താക്കീത് നല്‍കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് സുപ്രധാന നിരീക്ഷണം.

സെക്ഷൻ 498 (എ) പ്രകാരം  ഒരു പുരുഷനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ഫയൽ ചെയ്ത കേസ് തള്ളിക്കളയാൻ വിസമ്മതിച്ച തെലങ്കാന ഹൈക്കോടതിയുടെ വിധി മാറ്റിവയ്ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് ഇരയാകുന്നതിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നതാണ് സെക്ഷന്‍ 498(A), അല്ലെങ്കിൽ ഭാരതീയ ന്യായ സൻഹിത (BNS) പ്രകാരമുള്ള 86 -ാം, വകുപ്പ്.  ഈ നിയമപ്രകാരം, പ്രതിക്ക് 3 വർഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം.

Stories you may like

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിക്ക്  പിന്നാലെയാണ് യുവതി നല്‍കിയത്. ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, മതിയായ തെളിവുകള്‍ നല്‍കാതെ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുക മാത്രം ചെയ്യുന്നത്
ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു സ്ത്രീക്ക് അവളുടെ ഭർത്താവും കുടുംബവും നൽകുന്ന ക്രൂരത തടയാൻ സംസ്ഥാനത്തിൻ്റെ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കിക്കൊണ്ട് ലക്ഷ്യമിട്ടുള്ളതാണ് 498(എ) വകുപ്പ് .

എന്നാൽ,  അടുത്ത കാലത്തായി, രാജ്യത്തുടനീളമുള്ള വൈവാഹിക തർക്കങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസത്തിന്റെയും പിരിമുറുക്കത്തിന്റെയും ഫലമായി, സെക്ഷൻ 498(എ) പോലുള്ള വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ പക തീര്‍ക്കാന്‍ വേണ്ടി ഭാര്യ ഇത്തരം നിയമങ്ങളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ചിലപ്പോൾ, ഒരു ഭാര്യയുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ വേണ്ടി ഭർത്താവിനും കുടുംബത്തിനും എതിരെ സെക്ഷൻ 498(A) പ്രയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇതോടൊപ്പം,  കേസില്‍ ഭർത്താവിനെയും കുടുംബത്തെയും പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ കോടതി മുന്നറിയിപ്പ് നല്‍കി. വ്യക്തിപരമായ അസ്വാരസ്യങ്ങളും പകയും തീർക്കാൻ ഭാര്യ ഗൂഢലക്ഷ്യത്തോടെയാണ് കേസ് ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളാതെ തെലങ്കാന ഹൈക്കോടതി ‘ഗുരുതരമായ തെറ്റ്’ ചെയ്തുവെന്നും സുപ്രീം കോടതി പറഞ്ഞു.

Tags: Supreme CourtHigh Courtmarriage
ShareTweetSendShare

Latest stories from this section

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

വന്ദേമാതരം ചർച്ച; വിട്ടുനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും; അനാദരവെന്ന് വിമർശനം

വന്ദേമാതരം ചർച്ച; വിട്ടുനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും; അനാദരവെന്ന് വിമർശനം

നിങ്ങൾക്കും ഭീഷണിയാണ്,’പൊതുശത്രു’;ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഇസ്രായേൽ

നിങ്ങൾക്കും ഭീഷണിയാണ്,’പൊതുശത്രു’;ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഇസ്രായേൽ

Discussion about this post

Latest News

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടിരുന്നു: ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു;രാഹുലിൻ്റേത് കൊടും ക്രൂരത..

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ഉണ്ണി മുകുന്ദൻ ഒരു മാപ്പും പറഞ്ഞിട്ടില്ല ;വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ; വിപിനെ തള്ളി അമ്മ സംഘടന

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരണവുമായി താരസംഘടന ‘അമ്മ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies