റഫാല്‍ കേസില്‍ പുന:പരിശോദനാ ഹര്‍ജികള്‍ കേട്ട സുപ്രീം കോടതി ഉത്തരവ് പറയുന്നത് മാറ്റി വെച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയാനായി മാറ്റിവെച്ചിരിക്കുന്നത്.പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോർന്ന രേഖകൾ കേസിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നതിലാകും കോടതിയുടെ തീരുമാനം വരിക.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തരുതെന്നും അത് രാജ്യ അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു
.എന്നാല്‍ ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ് പറഞ്ഞത് മോഷ്ടിക്കപ്പെട്ടതാണെങ്കിലും അല്ലെങ്കിലും പൊതുജനത്തിനും മാധ്യമങ്ങല്‍ക്കും അറിയാവുന്നത്ാണ്.അപ്പോള്‍ എങ്ങനെയാണ് അത് രാജ്യ സുരക്ഷയെ ബാധിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് ചോദിച്ചു.
Discussion about this post