Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിപിഎം സഹയാത്രികന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസ്: ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

by Brave India Desk
Mar 12, 2020, 01:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിപിഎം സഹയാത്രികനും പ്രഭാഷകനുമായ  സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈം ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോര്‍ച്ചും കത്തി. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് കേസില്‍ അന്വേഷണം ആരംഭിച്ചയടുന്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതും വിവാദമായി. ആശ്രമത്തിലെ സിസി ടിവി പ്രവര്‍ത്തിക്കാതിരുന്നതും ചര്‍ച്ചയായി.

Stories you may like

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

മുഖ്യമന്ത്രി ഇടപെട്ട കേസായിട്ട് പോലും പിന്നീട് അന്വേഷണം നടന്നില്ല. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തില്‍ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആക്രമണം സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവും ഉയര്‍ന്നു. കേസിലെ പ്രതികളെ പിചടികൂടിയാല്‍ പരാതിക്കാര്‍ തന്നെ കുടുങ്ങുമെന്ന പരിഹാസവും സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു.

Tags:
Share30TweetSendShare

Latest stories from this section

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

16കാരനെ ഭീകരസംഘടനയിൽ ചേരാൻ നിർബന്ധിച്ച കേസ്;എൻഐഎ അന്വേഷിക്കും…

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ചുഴലിക്കാറ്റായേക്കും: കനത്ത മഴയ്ക്ക് സാധ്യത

‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ

അറസ്റ്റ് വാർത്ത പുറത്തറിഞ്ഞതിന് ശേഷം ഫോൺ കുളത്തിൽ,ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറി: ഉമറിന്റെ വീഡിയോ ലഭിച്ചത് സഹോദരനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പതിനഞ്ചുകാരനെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു : മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

Discussion about this post

Latest News

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

ആ 19 സ്ത്രീകൾ എവിടെ?: ഷഹീൻ കേന്ദ്രബിന്ദു?മാഡം സർജൻ ചെറിയ ആളല്ല

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എ ഇല്ലെങ്കിൽ പ്ലാൻ ബി: പിന്തുണാ ശൃംഖലയടക്കം സജ്ജം: ബുദ്ധികേന്ദ്രം മുസമ്മിൽ…

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

എസ്‌ഐആർ പേടി ; ബിഎൽഒമാർ വീട്ടിലെത്താൻ തുടങ്ങിയതോടെ അനധികൃത ബംഗ്ലാദേശികളുടെ കൂട്ടയോട്ടം ; ബംഗാൾ അതിർത്തികളിൽ നീണ്ടനിര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies