Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ; നിരപരാധിയെന്ന് ബോദ്ധ്യപ്പെട്ട് കോടതി വിട്ടയച്ചപ്പോഴേക്കും ജയിലിൽ നഷ്ടമായത് ഇരുപത് വർഷങ്ങൾ; അനീതിയുടെ ഇരയായി വിഷ്ണു തിവാരി

by Brave India Desk
Mar 4, 2021, 12:05 pm IST
in India
Share on FacebookTweetWhatsAppTelegram

ആഗ്ര: പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇരുപത് വർഷമായി ജയിലിൽ കഴിഞ്ഞയാളെ ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ഉത്തർ പ്രദേശ് സ്വദേശി വിഷ്ണു തിവാരിയാണ് അനീതിയുടെ പ്രതീകമായി ജീവിതം നഷ്ടമായ ഹതഭാഗ്യൻ. ജയിലിൽ പോകുമ്പോൾ ഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്ന വിഷ്ണു നാൽപ്പത്തിമൂന്നാം വയസ്സിലാണ് മോചനം നേടുന്നത്. അപ്പോഴേക്കും അയാൾക്ക് നഷ്ടമായത് ആയുസ്സിലെ നല്ല കാലവും കുടുംബവും സൽപ്പേരുമാണ്.

2000 സെപ്റ്റംബറിലാണ് പീഡനക്കേസില്‍ വിഷ്ണു അറസ്റ്റിലായത്. ലളിത്പുർ ജില്ലയിലെ ഒരു സ്ത്രീയാണ് പീഡനആരോപണവുമായി വിഷ്ണുവിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും ബലാത്സംഗത്തിനൊപ്പം ചേർത്തതോടെ വിഷ്ണു തടവിലായി.

Stories you may like

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

വിഷ്ണു തിവാരി നിരപരാധിയാണെന്ന് കോടതി വിധിച്ചത് 2021 ജനുവരിയിലാണ്. ജയില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിൽ മോചിതനായത്. ജയിലിന് പുറത്ത് വിഷ്ണുവിനെ കാത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല.

‘20 വര്‍ഷമായി ജയിലിലാണ്. എന്‍റെ ശരീരം തകര്‍ന്നിരിക്കുന്നു, അതുപോലെ തന്നെ എന്‍റെ കുടുംബവും.  എനിക്ക് ഒരു അനുജന്‍ മാത്രമേയുള്ളൂ. ഞാന്‍ വിവാഹിതനല്ല. എന്‍റെ കൈകള്‍ നോക്കൂ. ജയില്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതില്‍ നിന്നുള്ള പൊള്ളലുകള്‍ എന്‍റെ കൈയിലുണ്ട്, ഒപ്പം ജയിൽ അധികൃതർ നൽകിയ 600 രൂപയും. ഞാൻ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്?‘ വിഷ്ണു തിവാരി ചോദിക്കുന്നു.

Tags: releasedrape caseinnocent20 yearsVishnu Tiwary
Share28TweetSendShare

Latest stories from this section

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

എല്ലാ ഉദ്യോഗസ്ഥരെയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിച്ച് ഡൽഹി പോലീസ് ; ട്രെയിനിങ് പ്രോഗ്രാമുകളും നിർത്തിവച്ചു ; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

Discussion about this post

Latest News

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

‘4 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ച, അമിത് ഷായുടെ നയന്ത്രം’; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു!

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

‘രാത്രി 11.52: ജനറേഷൻ ഇസഡിനെ കയ്യിലെടുത്ത് പ്രധാനമന്ത്രിയുടെ അർദ്ധരാത്രിയിലെ സെൽഫി സന്ദേശം!

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies