Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോർട്ട് ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം തകർത്ത് സൈന്യം

by Brave India Desk
Aug 24, 2023, 05:33 pm IST
in India
Share on FacebookTweetWhatsAppTelegram

ജമ്മു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കാശ്മീരിൽ നടക്കുന്നത്. ഈ ശ്രമങ്ങൾ എല്ലാം തന്നെ സൈന്യം പരാജയപ്പെടുത്തുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. ഇപ്പോൾ പുറത്തുവരുന്ന പ്രതിരോധ ഗവേഷണ ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാനുള്ള ലഷ്കർ-ഇ-തൊയ്ബയുടെ പദ്ധതി പ്രകാരമാണ് ഈ നുഴഞ്ഞുകയറ്റശ്രമങ്ങൾ നടക്കുന്നത്.

രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജമ്മുകശ്മീരിന് എതിർവശത്തുള്ള പാക് അധീന മേഖലയിലെ ധക്കി, തേജിയാൻ, സർദാരി, കെൽ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ലഷ്‌കർ ഭീകരരുടെ സംഘങ്ങൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ഒരുങ്ങുന്നുണ്ടെന്നാണ്. കശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാനുമാണ് ഇവർ പദ്ധതിയിടുന്നത്. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മാരിഫത്ത് മഖ്ബൂൽ ഹജാം ഉൾപ്പെടെയുള്ള ചില പ്രവർത്തകരെ ഈ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Stories you may like

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

കുപ്‌വാരയിലെ തിക്രി ഭായിക്കിലെ ചില പ്രദേശങ്ങളിൽ ഭീകരർ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിട്ടുള്ളതായും രഹസ്യന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭീകരരെ കണ്ടെത്തിയ പ്രദേശങ്ങളും ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളും ഇപ്പോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കശ്മീരിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ തടയാനായി ശക്തമായ ജാഗ്രതയിലാണ് ഇപ്പോൾ സൈന്യം.

Tags: jammu kashmirlashkar e thoibadefence
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies