Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

രജനികാന്തും സിൽക്ക് സ്മിതയും തമ്മിൽ പ്രണയമോ, എന്തോ ഉണ്ട്; ആ സിനിമകൾക്ക് ശേഷം തെന്നിന്ത്യൻ സിനിമാലോകം ചൂടാടെ ചർച്ച ചെയ്ത കഥ

by Brave India Desk
Sep 25, 2024, 04:56 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ഒരു കാലത്ത് തെന്നിന്ത്യൻ ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു സിൽക്ക് സ്മിത എന്നവിജയലക്ഷ്മി. ആന്ധ്രാപ്രദേശുകാരിയായിരുന്നു താരം. വിവിധ ഭാഷകളിലായി നാനൂറ്റി അൻപതിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച സിൽക്ക്എൺപതുകളിലെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്നു. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി.

ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സ്മിത എന്ന പേര് സ്വീകരിച്ചു. എന്നാൽ, ചിത്രം റിലീസ് ചെയ്യാൻ വൈകി. വണ്ടിച്ചക്രമെന്ന തമിഴ് ചിത്രത്തിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത, സിൽക്ക് സ്മിതയായി. ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡ് നടിയെന്നാണ് സിൽക്ക് സ്മിത അറിയപ്പെട്ടിരുന്നത് തന്നെ. തെന്നിന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്നതിനോടൊപ്പം തന്നെ അവരുമായി ചേർത്ത് ഗോസിപ്പുകളും ഉയർന്നിരുന്നു.

Stories you may like

5 സൈനികർക്ക് വീരമൃത്യു ; അസമിലെ വ്യോമസേന വിമാനാപകടത്തിൽ രക്ഷപ്പെട്ടത് കോ-പൈലറ്റ് മാത്രം

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും സിൽക്ക് സ്മിതയും തമ്മിൽ അവിഹിതമുണ്ടെന്ന തരത്തിൽ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രജിനികാന്തും സിൽക്കും 1983ൽ പുറത്തിറങ്ങിയ ജീത് ഹമാരി ഹുയി, 1983ൽ പുറത്തിറങ്ങിയ തങ്ക മകൻ, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം ഈ ചിത്രങ്ങളിലെ സിൽക്ക് സ്മിതയുടെ ഗ്ലാമറസ് നൃത്തച്ചുവടുകൾ വിവാദങ്ങൾക്ക് വഴിവെച്ചു. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് രജിനിയും സിൽക്കും പ്രണയത്തിലാണെന്ന് പ്രചരിച്ച് തുടങ്ങിയത്.

അത്യാവശ്യം ഗ്ലാമറസായിട്ടുള്ള ഗാനമായിരുന്നു രജനിയുടെ സിനിമയിലുണ്ടായിരുന്നത്. ഇത് താരങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന തലത്തിലേക്കാണ് എത്തിപ്പെട്ടത്. പിന്നാലെ വലിയ വിവാദമായി മാറുകയും ചെയ്തു. എന്നാൽ ഇതെല്ലാം ആരോ പടച്ചുവിച്ച ഗോസിപ്പുകൾ മാത്രമാണെന്ന് പിന്നീട് വ്യക്തമായി സിനിമാപ്രമോഷനായി നടിയുടെ പേരിനൊപ്പം പല പ്രമുഖരുടെയും പേരുകൾ ചേർക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയും അല്ലാതെയും പലരും തന്നെ ഉപയോഗിച്ചിരുന്നതായി സിൽക്കും വെളിപ്പെടുത്തിയിരുന്നു.

Tags: rajanikanthsilk smitha
Share15TweetSendShare

Latest stories from this section

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

ജി 7 ഉച്ചകോടി ; ഫ്രാൻസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മോദി ; സ്ലൊവാക്യയും സന്ദർശിക്കും

ജി 7 ഉച്ചകോടി ; ഫ്രാൻസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മോദി ; സ്ലൊവാക്യയും സന്ദർശിക്കും

ഇന്ത്യൻ ക്ലാസ്സ്മുറികളെ വിദേശികളിൽ നിന്ന് രക്ഷിച്ച ‘കാംലിൻ’ വിപ്ലവം: നമ്മെയെല്ലാം വര പഠിപ്പിച്ച ആ പഴയ ജിയോമെട്രി ബോക്സ്

ഇന്ത്യൻ ക്ലാസ്സ്മുറികളെ വിദേശികളിൽ നിന്ന് രക്ഷിച്ച ‘കാംലിൻ’ വിപ്ലവം: നമ്മെയെല്ലാം വര പഠിപ്പിച്ച ആ പഴയ ജിയോമെട്രി ബോക്സ്

Discussion about this post

Latest News

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, നീ ധൈര്യമായി എറിയു; ജോഗീന്ദറിനോട് ധോണി പറഞ്ഞ ആ മാന്ത്രിക വാക്കുകൾ; ഇന്ത്യയെ ലോകകിരീടത്തിൽ എത്തിച്ച ലാസ്റ്റ് ഓവർ

5 സൈനികർക്ക് വീരമൃത്യു ; അസമിലെ വ്യോമസേന വിമാനാപകടത്തിൽ രക്ഷപ്പെട്ടത് കോ-പൈലറ്റ് മാത്രം

5 സൈനികർക്ക് വീരമൃത്യു ; അസമിലെ വ്യോമസേന വിമാനാപകടത്തിൽ രക്ഷപ്പെട്ടത് കോ-പൈലറ്റ് മാത്രം

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies