Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഋഷിവര്യന്മാർക്ക് പോലും അവർ അമ്മമാരാണ് ; കഠിന തപസ്സും കർശന ആചാരങ്ങളും! അത്ഭുതമാണ് സ്ത്രീ നാഗസാധുക്കൾ

by Brave India Desk
Jan 9, 2025, 09:35 pm IST
in Special, Article
Oplus_131072

Oplus_131072

Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിലെ സംഗമ നഗരമായ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ മഹാ കുംഭമേള ആരംഭിക്കുകയാണ്. ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും. ഒന്നരമാസം നീണ്ടുനിൽക്കുന്ന മഹാകുംഭത്തിൽ ഗംഗാ-യമുനയുടെയും സരസ്വതിയുടെയും ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ 40 കോടി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാകുംഭമേളയിൽ ഏറ്റവും പ്രാധാന്യമുള്ള വ്യക്തികൾ നാഗസാധുക്കളാണ്. പുരുഷന്മാരായ നാഗസാധുക്കളെയും സ്ത്രീകൾ ആയ നാഗസാധുക്കളെയും മഹാകുംഭമേളയിൽ കാണാൻ കഴിയും. പുരുഷ നാഗസാധുക്കളിൽ രണ്ടു വിഭാഗം ആണുള്ളത്. പുറംലോകവുമായി ഭാഗിക ബന്ധമുള്ളവരും വസ്ത്രം ധരിച്ചവരുമായ നാഗസാധുക്കളും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരും വിവസ്ത്രരായി കഴിയുന്ന നാഗസാധുക്കളുമായ ദിഗംബരന്മാരും ആണ് ഇവർ. എന്നാൽ സ്ത്രീകളായ നാഗ സാധുക്കളിൽ ഒരു വിഭാഗം മാത്രമാണുള്ളത്. കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്നവരാണ് സ്ത്രീ നാഗസാധുക്കൾ.

Stories you may like

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് പൂർവ്വ ജീവിതത്തിലെ ബന്ധങ്ങൾ പോലും ഉപേക്ഷിച്ചു വേണം ഒരു സ്ത്രീക്ക് നാഗസാധു എന്ന ഘട്ടത്തിലേക്ക് എത്താൻ.
‘ഗന്തി’ എന്ന പേരുള്ള തുന്നലുകൾ ഇല്ലാത്ത കാവി വസ്ത്രം ആണ് ഇവരുടെ പരമ്പരാഗത വേഷം. ഒരു നാഗ സാധുവാകാൻ അവർക്ക് കഠിനമായ ഒരു പരീക്ഷണം വിജയിക്കേണ്ടതുണ്ട്. ഒരു നാഗ സാധുവോ സന്യാസിനിയോ ആകാൻ, 10 ​​മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യവും ധ്യാനങ്ങളും മന്ത്രങ്ങളും പോലെയുള്ളവയും നിഷ്ഠകളും പാലിക്കേണ്ടത് ആവശ്യമാണ്. നാഗ സാധുവാകാൻ യോഗ്യതയുള്ളയാൾ ആണെന്നും ദൈവത്തിന് സമർപ്പിക്കപ്പെട്ടെന്നും ഗുരുവിനെ ബോധ്യപ്പെടുത്തണം. ഇതിനുശേഷം നാഗ സാധുവാകാൻ ഗുരു അനുവാദം നൽകുന്നതാണ്. കർശന ചിട്ടകൾ പാലിച്ച് ജീവിക്കുന്ന സ്ത്രീ നാഗസാധുക്കളെ ഋഷിമാരും സന്യാസിമാരും പോലും അമ്മമാർ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.

പിണ്ഡദാനം നടത്തി പൂർവ്വ ജീവിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ശേഷമാണ് ഒരു സ്ത്രീ നാഗസാധു ആകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടത്. തുടർന്ന് പുണ്യനദിയിൽ സ്നാനം നടത്തിയ ശേഷം ദീക്ഷ ആരംഭിക്കുന്നു. ഗുഹകളിലോ ആശ്രമങ്ങളിലോ ആയിരിക്കും ഇവരുടെ താമസം. ഓരോ സ്ത്രീ നാഗസാധുക്കളും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശിവ സ്തോത്രങ്ങൾ ജപിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വൈകുന്നേരം ദത്താത്രേയ ആരാധനയും നാഗസാധുക്കളുടെ പതിവാണ്. അഖാരയിലെ സ്ത്രീ നാഗ സാധുക്കളെ മായ്, അവധൂതനി, നാഗിൻ എന്നിങ്ങനെയുള്ള പേരുകളിലാണ് വിശേഷിപ്പിക്കാറുള്ളത്. മഹാ കുംഭമേളയിൽ പുരുഷ നാഗസാധുക്കളെ പോലെ തന്നെ ത്രിവേണി സംഗമ സ്നാനത്തിൽ സ്ത്രീ നാഗസാധുക്കളും പങ്കെടുക്കും.

Tags: Mahakumbhfemale naga sadhutriveni snanmahila sadviMaha Kumbh Mela
Share1TweetSendShare

Latest stories from this section

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

മഞ്ഞുപാളികൾക്കിടയിലെ ജീവശ്വാസം; ലഡാക്കിന്റെ മുറിവുണക്കിയ സലീം ഖാന് ഭാരതത്തിന്റെ പത്മശ്രീ

മഞ്ഞുപാളികൾക്കിടയിലെ ജീവശ്വാസം; ലഡാക്കിന്റെ മുറിവുണക്കിയ സലീം ഖാന് ഭാരതത്തിന്റെ പത്മശ്രീ

Discussion about this post

Latest News

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies