Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ന് പരുമല ബലിദാന ദിനം; ക്യാമ്പസുകളിലെ കമ്മ്യൂണിസ്റ്റ് ഭീകരവാഴ്ചയുടെ നടുക്കുന്ന ഓർമ്മയായി സെപ്റ്റംബർ 17

സാമൂഹിക മാദ്ധ്യമങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് അതിവേഗം നുണ പ്രചാരണം നടത്താനും തെളിവുകൾ ഇല്ലാതാക്കി അക്രമികളെ രക്ഷിക്കാനും മാർക്സിസ്റ്റുകാർക്ക് കഴിഞ്ഞു

by Brave India Desk
Sep 17, 2023, 10:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്, കിം എന്നിവരെ എസ് എഫ് ഐ- മാർക്സിസിറ്റ് ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ വെച്ച് മൃഗീയമായി മർദ്ദിച്ചും എറിഞ്ഞും പമ്പയാറ്റിൽ മുക്കി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 27 വർഷങ്ങൾ. 1996 സെപ്തംബര്‍ 17നായിരുന്നു എബിവിപി പ്രവർത്തകർ മാർക്സിസ്റ്റ് ഭീകരരുടെ കൊടിയ മർദ്ദനങ്ങൾക്കും നിഷ്ഠൂരമായ കൊലപാതകത്തിനും ഇരയായത്. കോളേജിലെ എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധതക്കെതിരെ ഒറ്റയ്ക്ക് പൊരുതി വിജയം വരിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം.

വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി ക്യാമ്പസിനുള്ളിൽ കടന്ന എസ് എഫ് ഐ- സിപിഎം സംഘം കോളേജിന്റെ ഗേറ്റ് പൂട്ടിയ ശേഷം എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഓടി പമ്പയാറ്റിൽ ചാടിയ വിദ്യാർത്ഥികളെ മാർക്സിസ്റ്റ് ഭീകരർ ക്രൂരമായി കല്ലെറിഞ്ഞു താഴ്ത്തി. കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതിന് സാക്ഷികളായവർ ആരും തന്നെ മാർക്സിസ്റ്റുകാർക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറായില്ല. പ്രിൻസിപ്പലിന്റെ നിലപാടും പോലീസിന്റെ നിഷ്ക്രിയത്വവും അക്രമികൾക്ക് രക്ഷപ്പെടാൻ സഹായകമായി.

Stories you may like

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊലപാതകത്തിന് ശേഷം വ്യക്തിഹത്യ എന്ന കമ്മ്യൂണിസ്റ്റ് നികൃഷ്ടത പരുമല ബലിദാനികളുടെ കാര്യത്തിലും സിപിഎം ആവർത്തിച്ചു. കൊല്ലപ്പെട്ടവരെ മദ്യപാനികളായി ചിത്രീകരിച്ച വി എസ് അച്ച്യുതാനന്ദനും ഇ കെ നായനാരും ഉൾപ്പെടെയുള്ള അന്നത്തെ സിപിഎം നേതാക്കൾ ആ മൂന്ന് കുടുംബങ്ങളുടെയും കണ്ണീരിനെയും നൊമ്പരങ്ങളെയും അപഹസിക്കുന്നത് വർഷങ്ങളോളം തുടർന്നു.

സാമൂഹിക മാദ്ധ്യമങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് അതിവേഗം നുണ പ്രചാരണം നടത്താനും തെളിവുകൾ ഇല്ലാതാക്കി അക്രമികളെ രക്ഷിക്കാനും മാർക്സിസ്റ്റുകാർക്ക് കഴിഞ്ഞു. എസ് എഫ് ഐ എന്ന സംഘടന ക്യാമ്പസുകളിൽ എത്ര മാത്രം സ്വേച്ഛാധിപത്യപരമായും പ്രാകൃതമായും അപരിഷ്കൃതമായുമാണ് ഏകാധിപത്യ വാഴ്ച നടത്തുന്നത് എന്നതിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണമാണ് പരുമലയിൽ നടന്ന കൂട്ടക്കുരുതി. അധികാരത്തിന്റെയും സമൂഹത്തിലെ ഇത്തിൾകണ്ണികളായ ചില കപട സാംസ്കാരിക നായകരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും പിന്തുണയോടെ എന്ത് അക്രമവും കാണിക്കാനും പിന്നീട് അതിനെ ന്യായീകരിക്കാനും മാർക്സിസ്റ്റുകാർക്ക് കേരളത്തിൽ കഴിയുന്നു എന്നത് അന്നും ഇന്നും അപകടകരമാണ്.

Tags: cpimsfiabvpParumala College
Share1TweetSendShare

Latest stories from this section

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

 ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

‘മഴക്കാലത്ത് മുഖ്യമന്ത്രി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കരുതെന്നുണ്ടോ?’:വിരുന്ന് വിവാദത്തിൽ  കെ.പി. നൗഷാദലി എംഎൽഎ

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

Discussion about this post

Latest News

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

പകൽ സമയത്ത് ബീച്ചിലെ മണലിൽ ചവിട്ടിയാൽ പൊള്ളുന്നത് എന്തുകൊണ്ട്? കടൽവെള്ളത്തിന് ഇല്ലാത്ത ഈ ചൂട് മണലിന് എവിടെനിന്ന് കിട്ടി!

പകൽ സമയത്ത് ബീച്ചിലെ മണലിൽ ചവിട്ടിയാൽ പൊള്ളുന്നത് എന്തുകൊണ്ട്? കടൽവെള്ളത്തിന് ഇല്ലാത്ത ഈ ചൂട് മണലിന് എവിടെനിന്ന് കിട്ടി!

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies