Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇത്ര വേഗം മറന്നോ യോം കിപ്പൂർ?പുണ്യദിനത്തിൽ ഇസ്രായേലിന്റെ വിധി കുറിക്കാമെന്ന് കരുതിയെത്തി തോറ്റ് മടങ്ങി, 50 വർഷത്തെ പകയുമായി ഭീകരർ വീണ്ടും യഹൂദരാജ്യത്തെത്തുമ്പോൾ

by Brave India Desk
Oct 7, 2023, 06:36 pm IST
in International
Share on FacebookTweetWhatsAppTelegram

 

ജറുസലേം; പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലികളുടെ വിശുദ്ധ ദിനത്തിലാണ് ഹമാസ് ഭീകരർ രാജ്യത്തേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചത്. ഇരുട്ടിന്റെ മറപറ്റി എത്തിയ തീവ്രവാദികൾ യോം കിപ്പൂർ യുദ്ധത്തിന്റെ കണക്ക് തീർക്കാമെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് പകൽ പോലെ സത്യം. ചതി കൈമുതലാക്കി സോവിയറ്റ് യൂണിയന്റെ ആയുധസഹായത്തോടെ അന്ന് അറബ് സഖ്യം നടത്തിയ നീച യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഇന്ന് വീണ്ടുമൊരു ഒക്ടോബർ മാസത്തിൽ പൊട്ടിപുറപ്പെട്ടിരിക്കുന്നത്.

Stories you may like

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ഓരോ മനുഷ്യന്റെയും വിധി ദൈവം ദൈവം തീരുമാനിക്കുന്ന ദിവസമാണെന്ന് യഹൂദ പാരമ്പര്യം വിശ്വസിക്കുന്ന ദിനം തന്നെയാണ് ഹമാസുകാർ ഇസ്രയേലികളുടെ വിധിദിനമായി തിരഞ്ഞെടുത്തത്. അന്ന് ഇസ്രയേലികളുടെ ചങ്കുറപ്പിൽ തോറ്റോടിയവർ ഇന്ന് കൃത്യം 50 വർഷത്തിനിപ്പുറം വീണ്ടുമൊരു യുദ്ധത്തിന് ആരംഭം കുറിച്ചതോടെ ഇസ്രയേലിന്റെ സർവ്വനാശം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് തീർച്ച.

1948ൽ സ്ഥാപിതമായതു മുതൽ ഇസ്രയേലിനെതിരെ പടനീക്കിയ അറബ് സേന 1973 ൽ വലിയ സന്നാഹത്തോടെയും ആസൂത്രണത്തിന് ഇറങ്ങിയത്. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിലെ ഈജിപ്തിന്റെ പരാജയത്തിന് കണക്ക് ചോദിക്കാൻ കൂടിയായിരുന്നു 1973 ലെ യുദ്ധം . ഒക്ടോബർ 6-ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് യഹൂദ കലണ്ടർ അനുസരിച്ച്, പ്രായശ്ചിത്തത്തിന്റെയും ഉപവാസത്തിന്റെയും പുണ്യദിവസമായ യോം കിപ്പൂർ തീയതി- ഈജിപ്തും സിറിയയും ഒരേസമയം ഇസ്രയേലുമായുണ്ടാക്കിയ വെടിനിർത്തൽ ഉടമ്പടി ലംഘിച്ചു.കേവലം ഒരു മണിക്കൂർ കൊണ്ട്  ഗോലാനെ തകർത്തു.

യുദ്ധസമയത്ത്, ഈജിപ്ഷ്യൻ, സിറിയൻ സേനകൾക്കെതിരെ താരതമേന്യ സൈനിക ബലം കുറവായിരുന്ന ഇസ്രയേൽ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തി. സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തിൽ ഈജിപ്ഷ്യൻ ആക്രമണം സ്തംഭിച്ചു. ഗോലാൻ കുന്നുകളിൽ, നിന്ന് സിറിയൻ സൈന്യത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞു. സിറിയൻ പ്രദേശത്തേക്ക് പോലും ഇസ്രയേൽ മുന്നേറി. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം ഇരച്ചുകയറി. അതേ സമയം, ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് 60 മൈൽ ഉള്ളിലേക്കും സൈന്യം എത്തിച്ചേർന്നു.

യുഎസ് ഇസ്രയേലിനെ പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെ, പ്രാഥമികമായി ഈജിപ്ത്, സിറിയ എന്നിവയ്ക്ക് സൈനിക സഹായവും ഉപകരണങ്ങളും നൽകി കൂടെ നിന്നു. രണ്ടര ആഴ്ചയോളം നീണ്ടുനിന്ന ചോരപ്പുഴയൊഴുക്കിയ യുദ്ധത്തിനിടെ, യുഎൻ മധ്യസ്ഥതയിൽ രണ്ടാമത് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.

ഈജിപ്ത്-സിറിയ സഖ്യവും ഇസ്രയേലും തമ്മിൽ 1973 ൽ ആരംഭിച്ച യുദ്ധം യോം കിപ്പൂരിലെ യഹൂദരുടെ വിശുദ്ധ ദിനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.ആ കാലത്ത് സിറിയ ഭരിച്ചിരുന്ന ഹഫീസ് അൽ-അസാദിന് ഗോലാൻ കുന്നുകളുടെ വീണ്ടെടുപ്പ് അത്യന്താപേക്ഷികമായിരുന്നു. ഈജിപ്തിനാകട്ടെ 1967 മുതൽ ഇസ്രായേൽ അധിനിവേശം നടത്തിയിരുന്ന സിനായ് പെനിൻസുലയുടെ നിയന്ത്രണം വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. യോ കിപ്പൂർ യുദ്ധത്തിന് ശേഷം ഉടമ്പടികളിലൂടെ ഇസ്രയേലിന് ഇരട്ടിഭൂമി ലഭിച്ചു. ഒക്ടോബർ യുദ്ധത്തിന് ശേഷം ശത്രുരാജ്യങ്ങളുമായി നയതന്ത്ര ബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞു.

അന്നത്തെ കനത്ത തോൽവിയ്ക്ക് യഹൂദരുടെ പുണ്യദിനത്തിൽ മറുപടി പറയാമെന്ന വ്യാമോഹവുമായി എത്തിയിരിക്കുകയാണ് ഹമാസ് സംഘം. എന്നാൽ ശത്രുക്കളെ പൂർണമായും തുടച്ചുനീക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് നെതന്യാഹു.

 

Tags: waryom kippur warIsrael-hamas conflict
Share6TweetSendShare

Latest stories from this section

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

Discussion about this post

Latest News

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies