Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

’75 ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യത’ ; കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി അഫാൻ; വിശ്വസിക്കാതെ പോലീസ്; അടിമുടി ദുരൂഹത

by Brave India Desk
Feb 25, 2025, 06:40 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് എല്ലാവരെയും കൊലപ്പെടുത്തിയത് എന്നാണ് പ്രതി അഫാൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാത്ത പോലീസ് കൊലയ്ക്ക് മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. ഇതേ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂർച്ചിച്ചതോടെ ഇനി ആരും ജീവിക്കേണ്ടെന്ന് പറഞ്ഞ് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Stories you may like

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

അഫാന്റെ പിതാവിന് വിദേശത്ത് സ്‌പെയർപാർട്‌സ് കടയാണ് ഉള്ളത്. ഇവിടെ സഹായത്തിന് നിൽക്കുകയാണ് അഫാൻ. അടുത്തിടെയാണ് വിദേശത്തേക്ക് പോയ പ്രതി തിരികെ എത്തിയത്. പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. സാമ്പത്തിക ബാദ്ധ്യതയ്ക്കിടെ യുവതി വീട്ടിലേക്ക് കൊണ്ടുവന്നതിൽ വീട്ടിൽ നിന്നും വലിയ എതിർപ്പ് നേരിടുകയായിരുന്നു. ഇതോടെ ബന്ധുവീടുകളിൽ സഹായം അഭ്യർത്ഥിച്ച് ചെന്നു. എന്നാൽ സഹായം ലഭിച്ചില്ല.

തർക്കത്തിനിടെ മാതാവിനെ മർദ്ദിച്ചു. കഴുത്ത് ഞെരിച്ചു. ഇതിന് ശേഷം മരിക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് ബന്ധുക്കളെക്കൂടി സഹായത്തിനായി സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അവരും കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് കൂട്ടക്കൊല നടത്തിയത് എന്നും അഫാൻ പോലീസിനോട് പറഞ്ഞു.

അതേസമയം ഈ മൊഴി വിശ്വസനീയം അല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തുന്നതിന് മുൻപ് അഫാൻ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയില്ല. ഇതേ ചൊല്ലിയായിരുന്നു അമ്മയുമായി തർക്കം. ഇതിന് ശേഷം വല്യുമ്മയുടെ അടുത്ത് മാല പണയം വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതും നൽകിയില്ല. ഇതിന്റെ ദേഷ്യത്തിൽ ആയിരുന്നു കൂട്ടക്കൊല.

പിതാവിന് സഹായിക്കുന്ന അഫാന് എന്തിനാണ് ഇത്രയും പണം ആവശ്യമായി വന്നത് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അഫാന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Tags: afanvenjarammodMass murder
Share1TweetSendShare

Latest stories from this section

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies