Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

by Brave India Desk
Mar 28, 2020, 01:23 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ സാന്നിദ്ധ്യവും സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിന് പിന്നിലെ സൂത്രധാരൻ അബു ഖാലിദ് അൽ ഹിന്ദി എന്ന ഇന്ത്യക്കാരനാണ് എന്നാണ് നിലവിൽ പുറത്തു വന്നിരിക്കുന്ന വിവരം. ഇയാൾ കാസർകോഡ് സ്വദേശിയായ മുഹമ്മദ് സാജിദ് ആണെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ സാന്നിദ്ധ്യവും അഫ്ഗാൻ സർക്കാർ സംശയിക്കുന്നുണ്ട്. ‘ബ്ലാക്സ്റ്റാർ‘ എന്ന് രഹസ്യനാമകരണം ചെയ്യപ്പെട്ട ആക്രമണം താലിബാൻ ഡെപ്യൂട്ടി കമാൻഡർ സിറാജുദ്ദീൻ ഹഖാനിയുടെ ഹഖാനി ശൃംഖലയും ലഷ്കർ ഇ ത്വയിബയും സംയുക്തമായി പിന്തുണച്ചതായും സൂചനയുണ്ട്.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി 2015ൽ കാസർകോഡ് നിന്നും നാടുവിട്ടയാളാണ് മുഹമ്മദ് സാജിദ്. ഇയാൾ കാസർകോഡ് നേരത്തെ ഒരു കട നടത്തിയിരുന്നു. കാസർകോഡ് സ്വദേശികളായ മറ്റ് 14 പേരോടൊപ്പമായിരുന്നു ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. 2016ലെ കാസർകോഡ് ഐ എസ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ തിരയുന്ന കൊടും ഭീകരനായിരുന്നു മുഹമ്മദ് സാജിദ്. ദേശീയ അന്വേഷണ ഏജൻസി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

2015 മാർച്ച് 31നായിരുന്നു മുഹമ്മദ് സാജിദ് മുംബൈ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയത്. ഇയാളുടെ മറ്റ് കൂട്ടാളികൾ പല ദിവസങ്ങളിലായി പുറപ്പെട്ടു. ഇവരെല്ലാവരും പിന്നീട് ഇറാനിലെത്തിയിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവർ പിന്നീട് അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവെന്നും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഭീകരവാദ ആശയപ്രചാരണം നടത്തിയെന്നും ചാർജ് ഷീറ്റിൽ എൻ ഐ എ വിവരിച്ചിരുന്നു. എൻ ഐ എ യുടെ വെബ്സൈറ്റ് പ്രകാരം മുഹമ്മദ് സാജിദ് ഇപ്പോഴും കൊടും ഭീകരനാണ്.

പാകിസ്ഥാനിലെ തെഹ്രീക് ഇ താലിബാനുമായി യോജിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകമായ ഐ എസ് ഐ എസ്- കെയിലായിരുന്നു മുഹമ്മദ് സാജിദ് പ്രവർത്തിച്ചിരുന്നത്. 2018ൽ ഇന്ത്യയിൽ ഇവർ ചാവേറാക്രമണത്തിനും പദ്ധതിയിട്ടിരുന്നതായി അമേരിക്കൻ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിതാന്ത ജാഗ്രത വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിൽ നിന്നും യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി ആശയപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടതായിരുന്നു 2016ലെ കാസർകോഡ് ഐ എസ് കേസ്. ഗൂഢാലോചനയുടെ ഫലമായി കാസർകോഡ് സ്വദേശികളായ 14 പേർ ദേശത്ത് നിന്നും വിദേശങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി പുറപ്പെട്ടിരുന്നു. 2016 മെയ്- ജൂൺ മാസങ്ങളിലായിട്ടായിരുന്നു ഇവരുടെ ഏകോപനം നടന്നത്. ഇവർ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി പിന്നീട് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ചേർക്കുന്നതും ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ 2016 ആഗസ്റ്റ് ഒന്നാം തീയതി യാസ്മീൻ മുഹമ്മദ് എന്ന യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കൊടും ഭീകരനായ അബ്ദുൾ റാഷിദുമായുള്ള ബന്ധം സ്ഥിരിക്കരിക്കപ്പെട്ടതിനെ തുടർന്ന് കേസ് കേരള പൊലീസ് എൻ ഐ എക്ക് കൈമാറിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യാസ്മിനും അബ്ദുൾ റാഷിദും ചേർന്ന് 15 പേരെ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു.

ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിലും മലയാളി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് മലയാളികൾ വ്യാപകമായി പിടിയിലാകുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ കേരളത്തിൽ അന്വേഷണം ശക്തിപ്പെടുത്തുമെന്നാണ് സൂചന. കേരളത്തിൽ കാസർകോഡ് കേന്ദ്രീകരിച്ച് നടന്ന ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാടുകളും നിർണ്ണായകമാണ്.

Tags: Afghan Gurudwara attackisNIAkasargod
Share55TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies