Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ചൈനയെ നിലയ്ക്ക് നിർത്താൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയാണ്, അല്ലാതെ വയനാട് എം പി അല്ല‘: കോൺഗ്രസിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

‘ചൈന എന്ന പേര് പരസ്യമായി പറഞ്ഞ് തന്നെയാണ് താൻ സംസാരിക്കുന്നത്‘

by Brave India Desk
Feb 21, 2023, 03:53 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ചൈനയെ നിലയ്ക്ക് നിർത്താൻ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അല്ലാതെ രാഹുൽ ഗാന്ധിയല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. തവാംഗ് സംഘർഷത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാൻ മടിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, സംഘർഷ സമയത്ത് കേന്ദ്ര സർക്കാർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ പിന്നെ ആരാണ് അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത്? സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്തതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങൾ തന്നെ ആയിരുന്നു, അല്ലാതെ രാഹുൽ ഗാന്ധിയുടേത് ആയിരുന്നില്ല. ജയ്ശങ്കർ പറഞ്ഞു.

Stories you may like

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

ചൈനയുമായി അതിർത്തിയിൽ സംഘർഷം ഉണ്ടായ സമയത്ത് വലിയ തോതിൽ സേനാവിന്യാസം നടത്താൻ നമുക്ക് സാധിച്ചു. ചൈനീസ് അതിർത്തിയിൽ, ചരിത്രത്തിലെ ഏറ്റവും വലിയ സേനാവിന്യാസമാണ് നമ്മൾ ഇപ്പോഴും നടത്തിയിരിക്കുന്നത്. ചൈന എന്ന പേര് പറഞ്ഞ് തന്നെയാണ് താൻ സംസാരിക്കുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി.

തവാംഗ് സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി പറയുന്നില്ലെന്നും, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും ചൈന എന്ന പേര് പറയാൻ ഭയക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിക്കെതിരായ ജോർജ് സോറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഡോക്യുമെന്ററികൾ നിർമ്മിക്കുന്നവർ 1984 മറക്കരുത്. അന്നും രാജ്യത്ത് പലതും നടന്നിരുന്നുവെന്നും വിദേശകാര്യ മന്ത്രി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലണ്ടനും ന്യൂയോർക്കും ആസ്ഥാനമാക്കി ചിലർ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിരിക്കുകയാണ് എന്ന് വേണം അനുമാനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: chinaNarendra Modirahul gandhiS JaishankarBJPcongress
Share1TweetSendShare

Latest stories from this section

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

Discussion about this post

Latest News

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies