Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മനസ് മരവിപ്പിക്കുന്ന ക്രൂരത; കാര്യവട്ടത്ത് വിദ്യാർത്ഥിയെ റാഗ് ചെയ്ത എസ്എഫ്‌ഐക്കാർക്ക് സസ്‌പെൻഷൻ

by Brave India Desk
Feb 18, 2025, 02:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി.

സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അധികൃതർ ഇവരെ സസ്‌പെൻഡ് ചെയ്തത്. കോളേജിന്റെ റാഗിംഗ് വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ ബിൻസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി വ്യക്തമായി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Stories you may like

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയ പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇവർ ബിൻസിനെ മർദ്ദിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 11 ന് ആയിരുന്നു സംഭവം ഉണ്ടായത്. അന്നേ ദിവസം ക്യാമ്പസിൽ സീനിയർ വിദ്യാർത്ഥികലും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിൻസിനെ ഇവർ ആക്രമിച്ചത്. വസ്ത്രം എല്ലാം വലിച്ച് പറിച്ച് മുട്ടുകുത്തി നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ബിൻസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവശനായപ്പോൾ കുടിയ്ക്കാൻ വെള്ളം ചോദിച്ചു. അപ്പോൾ തുപ്പിയ കുപ്പിവെള്ളം ആണ് നൽകിയത് എന്നും പരാതിയിൽ ഉണ്ട്.

പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിന് ആയിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് റാഗിംഗിന്റെ വിവിധ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു.

അതേസമയം മകനെതിരെ ക്രൂര പീഡനമാണ് നടന്നത് എന്ന് വ്യക്തമാക്കി ബിൻസിന്റെ പിതാവ് ജോസ് രംഗത്ത് എത്തി. മകൻ കൂട്ടുകാരും ഒത്ത് ബാഡ്മിന്റൺ പരിശീലിക്കുന്നതിനിടെ ആയിരുന്നു സീനിയർ വിദ്യാർത്ഥികൾ പ്രശ്‌നം ഉണ്ടാക്കിയത് എന്ന് പിതാവ് പറഞ്ഞു. ഈ സംഘത്തിലെ ഒരാൾ മകന്റെ കൂട്ടുകാരനെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘർഷം ആരംഭിച്ചത്.

മകന്റെ വസ്ത്രം അവർ വലിച്ച് കീറി. ഒരു മണിക്കൂറോളം ഷർട്ട് ഇല്ലാതെ മകനെ അവർ തല്ലി. ഷർട്ട് വലിച്ച് കീറുന്നതിനിടെ അവന്റെ കഴുത്തിൽ കുരുങ്ങി. ഇതോടെ വെപ്രാളം ആയി. തുടർന്ന് വെള്ളം ചോദിച്ചപ്പോഴാണ് തുപ്പി നൽകിയത്. ഈ സംഭവം മകനെ ശാരീരികം ആയിട്ടും മാനസികം ആയിട്ടും ഏറെ ബാധിച്ചു. സംഭവ ശേഷം അവന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വീട്ടിൽ ഭയന്ന് അവൻ ഒന്നും പറഞ്ഞിരുന്നില്ല. ഡോക്ടറോട് ആണ് അവൻ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞത് എന്നും പിതാവ് വ്യക്തമാക്കി.

Tags: ragingbinse josesfi
Share1TweetSendShare

Latest stories from this section

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

Discussion about this post

Latest News

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

പാകിസ്താൻ അതിർത്തിക്കുള്ളിലെ ഐസിസ് താവളങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് അഫ്ഗാനിസ്ഥാൻ ; കാബൂൾ ആക്രമണത്തിന് താലിബാന്റെ പകരംവീട്ടൽ

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies