Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആരും ആക്രമിച്ചില്ല; കട്ടിലിൽ നിന്നും വീണ് പരിക്കേറ്റത്; അഫാനെ സംരക്ഷിച്ച് മാതാവ് ഷെമീന

by Brave India Desk
Mar 17, 2025, 10:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിക്കാൻ ശ്രമിച്ച് മാതാവ് ഷെമീന. വീണ് പരിക്കേറ്റതാണെന്നാണ് ഷെമീന പോലീസിനോട് ആവർത്തിക്കുന്നത്. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അപ്പോഴായിരുന്നു വീണ് പരിക്കേറ്റത് ആണെന്ന് ഷെമീന ആവർത്തിച്ചത്. കട്ടിലിയിൽ നിന്നും അപ്രതീക്ഷിതമായി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് ഷെമീന പറയുന്നത്.

മകൻ പാവമാണെന്നും ആരെയും ഉപദ്രവിക്കാനോ കൊല്ലാനോ കഴിയില്ലെന്നും ഷെമീന പോലീസിനോട് പറഞ്ഞു. തന്നെ അഫാൻ ആക്രമിച്ചിട്ടില്ല. കട്ടിലിൽ നിന്നും അപ്രതീക്ഷിതമായി വീണതിനെ തുടർന്നാണ് പരിക്കേറ്റത്. ആരും ഉപദ്രവിച്ചിട്ടില്ലെന്നും ഷെമീന പോലീസിന് മൊഴി നൽകി. മകൻ ആക്രമിച്ചിട്ടില്ലെന്ന് ഷെമീന ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇനി മൊഴിയെടുക്കില്ലെന്നാണ് സൂചന.

Stories you may like

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

അതേസമയം കേസിൽ അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. സ്വനതം വീട്ടിൽവച്ചായിരുന്നു ഇരുവരെയും അഫാൻ നിഷ്‌കരുണം കൊലപ്പെടുത്തിയത്. അഫാനെ ഇവിടെയെത്തിച്ച് വെഞ്ഞാറമ്മൂട് പോലീസ് വിവരങ്ങൾ ശേഖരിക്കും.

അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം അഫാനുമായി പോലീസ് തെളിവെടുത്തിരുന്നു. പിതൃസഹോദരനിൽ നിന്നും അഫാൻ പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാത്തതിനെ തുടർന്ന് പിതൃസഹോദരൻ ലത്തീഫ് നിരന്തരമായി അധിക്ഷേപിച്ചിരുന്നു. ഇതിലുള്ള പകയെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും അഫാൻ കൊലപ്പെടുത്തിയത്.

80,000 രൂപയായിരുന്നു ലത്തീഫിൽ നിന്നും കടം വാങ്ങിയത്. അച്ഛന്റെ അമ്മയുടെ സ്വർണം വാങ്ങി കടം വീട്ടാൻ ശ്രമിച്ചപ്പോഴും തടസ്സം ലത്തീഫ് ആയിരുന്നു. ഇത് പക ഇരട്ടിയാക്കി. അഫാനെ കണ്ടപ്പോൾ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ഇതോടെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയിൽ പലവട്ടം അടിയ്ക്കുകയായിരുന്നു. ലത്തീഫിന്റെ കരച്ചിൽകേട്ട് അടുക്കളയിൽ നിന്നും ഓടിയെത്തിയ സാജിത കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലത്തീഫിനെ ആണ്. അഫാന്റെ അടുത്ത ലക്ഷ്യം താനാണെന്ന് തിരിച്ചറിഞ്ഞ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

Tags: policeafanvenjarammud mass murder
Share1TweetSendShare

Latest stories from this section

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Discussion about this post

Latest News

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, എന്നിട്ടും റേഞ്ച് വേറെ ലെവൽ; ചരിത്രത്തിന്റെ ഭാഗമായി വിരാട് കോഹ്‌ലി, ഇത് പോലെ ഒരു നേട്ടം പലർക്കും സ്വപ്നം മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies