Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തിൽ ബിജെപിയെ പിന്തുണച്ചു; പ്രതികാരം ചെയ്തത് ഭീഷണിപ്പെടുത്തി ഇസ്ലാം മതം അടിച്ചേൽപ്പിച്ച്; കൈ കഴുകി മമത സർക്കാർ; പ്രതികൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തൽ; എൻഐഎ ഏറ്റെടുത്ത കേസിൻ്റെ നാൾ വഴികൾ

by Brave India Desk
Apr 13, 2023, 10:05 am IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമബംഗാൾ: ഭാരതീയ ജനതാ പാർട്ടിയെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിപ്പിച്ചതായി പരാതി.  പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മാൾഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് മതംമാറ്റത്തിന് പിന്നിൽ.

രണ്ട് പേർക്കാണ് ബിജെപിയെ പിന്തുണച്ചത് കൊണ്ട് മാത്രം നിർബന്ധിത മതം മാറ്റമെന്ന ശിക്ഷ ലഭിച്ചത്. 2021 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.

Stories you may like

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

മാൾഡയിലെ കാലിയാചക് ഗ്രാമത്തിലെ ഗൗരംഗ മൊണ്ഡൽ, ബുദ്ധു മൊണ്ഡൽ  എന്നീ യുവാക്കൾ ബിജെപിയ്ക്കായി പ്രവർത്തനം ആരംഭിച്ചു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇവർ ബിജെപി പ്രവർത്തനം തുടർന്നു.

എന്നാൽ 2021 നവംബർ 24 ന് പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ യുവാക്കളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് അവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറയുകയും ചെയ്തു. നിരന്തരം പീഡനത്തെ തുടർന്ന, പ്രാണഭയത്താൽ യുവാക്കൾ സമ്മതം മൂളി.

പിന്നാലെ തൃണമൂൽ പ്രവർത്തകർ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിൽ ഇവരെ മതംമാറ്റിച്ചു. കൽമ ചൊല്ലാനും നിസ്‌കരിക്കാനും ബീഫ് കഴിക്കാനും തൃണമൂലുകാർ ഭീഷണിപ്പെടുത്തി.ഗൗരംഗയെ ഗൗസൽ അസമെന്നും ബുദ്ധുവിനെ മുഹമ്മദ് ഇബ്രാഹിം ഷെയ്ഖ് എന്നും പുനർനാമകരണം ചെയ്തു.

ഭർത്താക്കന്മാരുടെ ദുരവസ്ഥയറിഞ്ഞ ഭാര്യമാർ പോീസിനെ സമീപിക്കുകയും കേസെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യം കേസെടുക്കാൻ വിസമ്മതിച്ച പോലീസ്, പിന്നീട് പ്രതികൾക്ക് രക്ഷപ്പെടാൻ കൂടുതൽ വഴിയൊരുക്കി. പ്രാദേശിക കോടതിയിൽ മതംമാറ്റപ്പെട്ട യുവാക്കളെ ഹാജരാക്കിയെങ്കിലും ഭയം മൂലം സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് അവർക്ക് പറയേണ്ടി വന്നു.

ഇതിന് പിന്നാലെ ഭാര്യമാർ കൊൽക്കത്ത ഹൈക്കോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചു. പരാതി പരിഗണിച്ച കോടതി, സിബിഐയും എൻഐഎയും സംയുക്തമായി കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.

 

ഭീഷണിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കൂടാതെ/അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചും ഇസ്ലാം മതം സ്വീകരിക്കാൻ തങ്ങളുടെ ഭർത്താക്കന്മാർ നിർബന്ധിതരായെന്ന് ഹർജിക്കാർ ആരോപിച്ചു. എതിരാളികളായ രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചതിനുള്ള ശിക്ഷയുടെ ഭാഗമാണ് നിർബന്ധിത മതപരിവർത്തനം എന്നും ആരോപണമുണ്ട്. പരാതികൾ ലഭിച്ചിട്ടും കാലിയാചക് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ്ജ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും മാൾഡ എസ്പി നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടില്ലെന്നതും ആശ്ചര്യകരമാണെന്ന് കോടതി വിമർശിച്ചു. എന്നാൽ കോടതിയിൽ സർക്കാർ യുവതികളുടെ ആരോപണം തള്ളി. ഹർജിക്കാരുടെ ഭർത്താക്കന്മാർ കുടുംബവഴക്കിനെ തുടർന്ന് യുവതികളെ ഉപേക്ഷിച്ച് മാറിത്താമസിക്കുകയാണെന്ന് കോടതിയെ അറിയിച്ചു.

 

ഭർത്താക്കന്മാർ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് ഗാലിബ് കോടതിയിൽ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന്റെ വാദം ഹൈക്കോടതി തള്ളി. സിബിഐയോടും എൻഐഎയോടും കേസ് വിശദമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും സിബിഐ മുദ്രവച്ച കവറിൽ ഈ ആഴ്ച ആദ്യം ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ ജസ്റ്റിസ് മന്ത ആവശ്യപ്പെട്ടത്.

പ്രതികളിൽ ചിലർക്കും അവരുടെ കൂട്ടാളികൾക്കും ബംഗ്ലാദേശിൽ വേരുകളുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും എൻഐഎ അന്വേഷിക്കുമെന്നാണ് വിവരം.

Tags: bengalpunishmentmamata banerjeeSupporting BJPmuslimCONVERSION
Share9TweetSendShare

Latest stories from this section

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

കർണാടകയിൽ സ്വകാര്യ ചാർട്ടർ വിമാനം തകർന്നുവീണു ; അപകടത്തിൽപ്പെട്ടത് റെഡ്ബേർഡ് ഏവിയേഷന്റെ  വിമാനം

കർണാടകയിൽ സ്വകാര്യ ചാർട്ടർ വിമാനം തകർന്നുവീണു ; അപകടത്തിൽപ്പെട്ടത് റെഡ്ബേർഡ് ഏവിയേഷന്റെ  വിമാനം

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ താരത്തിളക്കം; സൽമാൻ ഖാനും രൺബീർ കപൂറും അക്ഷയ് കുമാറും പങ്കെടുത്തു

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ താരത്തിളക്കം; സൽമാൻ ഖാനും രൺബീർ കപൂറും അക്ഷയ് കുമാറും പങ്കെടുത്തു

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

Discussion about this post

Latest News

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഒരു സിക്സർ, ഒരു മരണം, ഒട്ടേറെ കണ്ണുനീർ; 2007 ഏകദിന ലോകകപ്പ് ഇന്നും ഒരു വിങ്ങലായി തുടരുന്നത് എന്തുകൊണ്ട്?

ഒരു സിക്സർ, ഒരു മരണം, ഒട്ടേറെ കണ്ണുനീർ; 2007 ഏകദിന ലോകകപ്പ് ഇന്നും ഒരു വിങ്ങലായി തുടരുന്നത് എന്തുകൊണ്ട്?

അന്ന് പോലീസ് പിടിച്ചു, മുംബൈയിൽ ഇന്ത്യയെ പൂട്ടിച്ചു; പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ച പഴയ താരം വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ചപ്പോൾ

അന്ന് പോലീസ് പിടിച്ചു, മുംബൈയിൽ ഇന്ത്യയെ പൂട്ടിച്ചു; പ്ലാറ്റ്‌ഫോമിലേക്ക് കാറോടിച്ച പഴയ താരം വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ചപ്പോൾ

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

സിംഹങ്ങളെ വേട്ടയാടിയ നമീബിയൻ കരുത്ത്, ഏഷ്യൻ ചാമ്പ്യന്മാരായി വന്നവർ അന്ന് വിറച്ച് വീണൂ; ക്രിക്കറ്റ് ലോകം ഞെട്ടിയ നിമിഷം

സിംഹങ്ങളെ വേട്ടയാടിയ നമീബിയൻ കരുത്ത്, ഏഷ്യൻ ചാമ്പ്യന്മാരായി വന്നവർ അന്ന് വിറച്ച് വീണൂ; ക്രിക്കറ്റ് ലോകം ഞെട്ടിയ നിമിഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies