Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

93 റൺസിന് തോറ്റു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്; ചാമ്പ്യൻസ് ട്രോഫി ബർത്ത് ഉറപ്പിച്ച് ഇംഗ്ലണ്ടിന് മടക്കം

by Brave India Desk
Nov 12, 2023, 01:25 am IST
in Cricket
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താന്റെ കണക്കുകൂട്ടലുകൾ വീണ്ടും പിഴച്ചു. സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ടിനോട് വൻമാർജിനിൽ വിജയം അനിവാര്യമായിരുന്ന പാകിസ്താൻ 93 റൺസിന് തോറ്റു. ഇതോടെ ഈ ലോകകപ്പിൽ സെമി കാണാതെ പാകിസ്താൻ പുറത്തായി.

ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 244 റൺസിന് പുറത്തായി. ടോസിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തപ്പോൾ തന്നെ പാകിസ്താന്റെ വിധി നിർണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. വിജയലക്ഷ്യം 6.2 ഓവറിൽ മറികടന്നെങ്കിൽ മാത്രമേ പാകിസ്താന് സെമി ഉറപ്പിക്കാനാകുമായിരുന്നുളളൂ.

Stories you may like

18-ാം വയസ്സിൽ പെർത്തിലെ ആ വിള്ളലുകൾക്കിടയിൽ സച്ചിൻ തീർത്ത മാന്ത്രികത; അത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയെന്ന് പ്രവീൺ ആംരെ

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

ബെൻ സ്റ്റോക്‌സ് (76 പന്തിൽ 84 റൺസ്), ജോ റൂട്ട് (72 പന്തിൽ 60), ജോണി ബെയർ സ്‌റ്റോ (61 പന്തിൽ 59) എന്നിവരുടെ അർദ്ധസെഞ്ചുറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് 337 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ പാകിസ്താന് വേണ്ടി അഘ സൽമാൻ മാത്രമാണ് അർദ്ധ സെഞ്ചുറി (45 പന്തിൽ 51 റൺസ്) നേടിയത്. ക്യാപ്റ്റൻ ബാബർ അസം 38 റൺസും മുഹമ്മദ് റിസ്വാൻ 36 റൺസും നേടി. സൗദ് ഷക്കീൽ 29 റൺസ്, ഷഹീൻ ഷാ അഫ്രീദി 25 റൺസ് എന്നിവരും പാകിസ്താന്റെ തോൽവിയുടെ ആഘാതം കുറയ്ക്കാൻ സംഭാവന നൽകി.

പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ടൂർണമെന്റിൽ പാകിസ്താൻ പൂർണ പരാജയമാണെന്ന് പറയാനാകില്ലെന്ന് ക്യാപ്റ്റൻ ബാബർ അസം പിന്നീട് പ്രതികരിച്ചു. ഒരുമിച്ചിരുന്ന് വിലയിരുത്തും. പോസിറ്റീവുകൾ സ്വീകരിക്കുന്നു. പിഴവുകൾ വിലയിരുത്തും. ടീമിനെ വീണ്ടും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകാൻ തയ്യാറാണെന്നും ബാബർ അസം പറഞ്ഞു

Tags: englandpakistanicccricket world cup2023 World Cup
Share1TweetSendShare

Latest stories from this section

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

വൈഭവ് സൂര്യവംശി – ഷാഹിദ് അഫ്രീദി താരതമ്യം; ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ; ഗുജറാത്ത് ടൈറ്റൻസ് ഇന്നെത്തുന്നത് പുതിയ തന്ത്രങ്ങളുമായി

വൈഭവ് സൂര്യവംശി – ഷാഹിദ് അഫ്രീദി താരതമ്യം; ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ; ഗുജറാത്ത് ടൈറ്റൻസ് ഇന്നെത്തുന്നത് പുതിയ തന്ത്രങ്ങളുമായി

പരിശീലകരെ വകവെക്കാതെ സീനിയർ താരങ്ങൾ; മുംബൈ ഇന്ത്യൻസിൽ താരങ്ങൾക്കും മാനേജ്‌മെന്റിനും ഇടയിൽ പോര് മുറുകുന്നു, സംഭവം ഇങ്ങനെ

പരിശീലകരെ വകവെക്കാതെ സീനിയർ താരങ്ങൾ; മുംബൈ ഇന്ത്യൻസിൽ താരങ്ങൾക്കും മാനേജ്‌മെന്റിനും ഇടയിൽ പോര് മുറുകുന്നു, സംഭവം ഇങ്ങനെ

മൊബൈലിന് പിന്നാലെ സ്മാർട്ട് ഗ്ലാസുകളും പടിക്ക് പുറത്ത്; ഐപിഎല്ലിൽ കർശന സുരക്ഷാ നടപടികളുമായി ബി.സി.സി.ഐ

മൊബൈലിന് പിന്നാലെ സ്മാർട്ട് ഗ്ലാസുകളും പടിക്ക് പുറത്ത്; ഐപിഎല്ലിൽ കർശന സുരക്ഷാ നടപടികളുമായി ബി.സി.സി.ഐ

Discussion about this post

Latest News

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

അതിവേഗ റെയിലിൽ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ; മന്ത്രിസഭ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ

ബീഹാറിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയും പാദമുദ്രയും കണ്ടെത്തി; ‘ജ്ഞാൻ ഭാരതം’ സർവ്വേയുടെ ഭാഗമായ പരിശോധനയിൽ മറ്റ് നിർണായക കണ്ടെത്തലുകളും

ബീഹാറിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയും പാദമുദ്രയും കണ്ടെത്തി; ‘ജ്ഞാൻ ഭാരതം’ സർവ്വേയുടെ ഭാഗമായ പരിശോധനയിൽ മറ്റ് നിർണായക കണ്ടെത്തലുകളും

ഞങ്ങളുടെ ഭൂമിയും എടുത്തോളൂ, അതിർത്തിയിലെ സുരക്ഷയാണ് പ്രധാനം ; ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് സ്വന്തം ഭൂമി സൗജന്യമായി നൽകി ഗ്രാമീണർ

ഞങ്ങളുടെ ഭൂമിയും എടുത്തോളൂ, അതിർത്തിയിലെ സുരക്ഷയാണ് പ്രധാനം ; ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് സ്വന്തം ഭൂമി സൗജന്യമായി നൽകി ഗ്രാമീണർ

നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരും ; ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയെന്ന് കമ്മിറ്റി തലവൻ ജസ്റ്റിസ് നവോലേക്കർ

നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരും ; ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയെന്ന് കമ്മിറ്റി തലവൻ ജസ്റ്റിസ് നവോലേക്കർ

പേരും ചിത്രവും ഉപയോഗിച്ച് അനുമതിയില്ലാതെ പരസ്യം; പോലീസിൽ പരാതി നൽകി സച്ചിൻ

18-ാം വയസ്സിൽ പെർത്തിലെ ആ വിള്ളലുകൾക്കിടയിൽ സച്ചിൻ തീർത്ത മാന്ത്രികത; അത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയെന്ന് പ്രവീൺ ആംരെ

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

അന്ന് മൈതാനത്ത് നടന്നത് വാക്കുകൾക്കപ്പുറമുള്ള യുദ്ധം: മഗ്രാത്തിനെ തളർത്തിയ സർവന്റെ ആ ഒരൊറ്റ മറുപടി

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

35-ൽ വിരമിക്കുന്നവർ ഇത് കാണുക: അഞ്ച് പതിറ്റാണ്ട് മൈതാനത്ത് വിസ്മയം തീർത്ത ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies