Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലയാള സിനിമയിലെ ആദ്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ;നീരാട്ട് രംഗങ്ങളോ വിജയശ്രീയുടെ ജീവനെടുത്തത്; വമ്പൻസ്രാവുകൾ വഴുതിപ്പോയ ഗുരുതര ആരോപണം

by Brave India Desk
Sep 3, 2024, 01:34 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മലയാള സിനിമ ലോകത്തിന്റെ മുഖച്ഛായയെ ലോകത്തിന് മുൻപിൽ നാണം കെടുത്തി. ഇപ്പോഴും നടിമാർ ഓരോരുത്തരായി ആരോപണങ്ങളുമായ രംഗത്ത് വരുന്നുണ്ട്. സിനിമ വ്യവസായം ആരംഭിച്ചത് മുതൽ തന്നെ, അധികാര കേന്ദ്രങ്ങളായിരുന്നവരിൽ നിന്നും പലരീതിയിലുള്ള ഉച്ചനീചത്വങ്ങൾ നടിമാരും ചെറുവേഷങ്ങൾ അഭിനയിക്കുന്നവരും നേരിട്ടുകൊണ്ടിരുന്നു.

ഇപ്പോഴിതാ ഒരുകാലത്ത് മലയാള സിനിമയിലെ കിരീടം ചൂടാത്ത താരറാണിയായിരുന്ന നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ചർച്ചകൾ ഉയരുകയാണ്. മലയാള സിനിമയിൽ കേവലം അഞ്ചുവർഷം മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും വലിയ ആരാധകവൃന്ദം തന്നെ വിജയശ്രീയ്ക്ക് ഉണ്ടായിരുന്നു. 1974 ൽ വിജയശ്രീ മരിച്ചതോടെ അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ചോദ്യം ഉയർന്നു. മരണപ്പെട്ടിട്ട് 50 വർഷം പിന്നിട്ടിട്ടും ഇന്നും അത് ദുരൂഹതയായി തുടരുന്നു. മലയാള സിനിമയിലെ ആദ്യ ഇൻസ്റ്റിറ്റിയൂഷണൽ മർഡർ. വിജയശ്രീ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് താരത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നവർ അന്നും ഇന്നും പറയുന്നത്. ഒരുകാലത്ത് മലയാളത്തിന്റെ മർലിൻ മൺ റോ എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു വിജയശ്രീ. 24 വയസിനുള്ളിൽ 65 ചിത്രങ്ങളിൽ അഭിനയിച്ച അവർ പ്രേംനസീറിന്റെ നായികയായി തിളങ്ങി. തമിഴിൽ ശിവാജിയുടെ നായികയായും വിജയശ്രീ നിറഞ്ഞാടിയിരുന്നു.

Stories you may like

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

മലയാള സിനിമയിൽ പുരുഷാധിപത്യം,മാദ്ധ്യമങ്ങൾക്കും പങ്ക്;ഭാഗ്യലക്ഷ്മി

പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് വിജയശ്രീയുടെ മരണത്തിന് പിന്നിലെന്ന് അക്കാലങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത അഞ്ചാമത്തെ വടക്കൻപാട്ട് സിനിമയാണ് വിജയശ്രീയും പ്രേം നസീറും നായികാ നായകൻമാരായ പൊന്നാപുരം കോട്ട

‘പൊന്നാപുരം കോട്ടയിലെ വള്ളിയൂർക്കാവിലെ കന്നിക്ക്’ എന്ന ഗാനത്തിന്റെ ചിത്രീകരണം വിജയശ്രീയുടെ വിധി മാറ്റിയെഴുതി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ വെച്ച് ചിത്രീകരിച്ച നീരാട്ടു ദൃശ്യത്തിനിടെ അവരുടെ വസ്ത്രം അഴിഞ്ഞു വെള്ളത്തിൽ ഒഴുകിപ്പോവുകയും, ആ ദൃശ്യം സൂം ലെൻസ് ഉപയോഗിച്ച് സംവിധായകൻ ചിത്രീകരിക്കുകയും ചെയ്തു എന്നുമായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. സ്റ്റുഡിയോകളുടെ കിടമത്സരങ്ങൾക്കിടയിൽ ഈ വീഡിയോ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കപ്പെട്ടു എന്ന് വിജയശ്രീ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. എന്നാൽ അന്നത്തെ വമ്പൻ സ്രാവുകളോട് ഏറ്റുമുട്ടാനും ചോദ്യം ചെയ്യാനും ആരും മുതിർന്നില്ല. ഏറെ ആരാധകരുണ്ടായിരുന്ന നടി ദുരനുഭവം നേരിട്ടിട്ടും ചോദ്യം ചെയ്യാനും ആളുണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് ഇപ്പുറം 2011 ൽ ജയരാജ് സംവിധാനം ചെയ്ത നായിക പുറത്തുവന്നു.മലയാള സിനിമയിലെ ഒരു മുൻ നായികയായ ഗ്രേസി അമ്മയുടെ കഥ. ശാരദയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നസീറിനെ അനുകരിച്ചുകൊണ്ട് ആനന്ദ് എന്ന നടനായി ജയറാമും. ഗ്രേസിയുടെ വളർത്തുമകളാണ് വാണി. സ്റ്റീഫൻ മുതലാളിയുടെ കുന്നത്തൂർകോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ വാണിയുടെ വസ്ത്രം വെള്ളത്തിൽ ഒഴുകിപ്പോകുന്നു. വാണി ബ്ലാക് മെയിൽ ചെയ്യപ്പെടുന്നു. സ്റ്റീഫൻ മുതലാളി വാണിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. എല്ലാം പുറത്തുപറയുമെന്ന് വാണി പറഞ്ഞപ്പോൾ മേക്കപ്പ് മാനെ ഉപയോഗിച്ച് ലിപ്സ്റ്റിക്കിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തുന്നു. വിജയശ്രീയുടെ ദുരനനുഭവമാണ് വാണി എന്ന കഥാപാത്രത്തിലുടെ കാണിച്ചത് എന്ന ചർച്ചകൾ ആ സമയത്ത് ഉയർന്നിരുന്നു.

Tags: VJAYASREEmurderactress
Share48TweetSendShare

Latest stories from this section

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

‘അനിവാര്യമായ വിശദീകരണം’; ഒറ്റവരിയില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍

ആസൂത്രണം ചെയ്തവർ,പുറത്ത് പകൽ വെളിച്ചത്തിലുണ്ട്:ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം:മഞ്ജു വാര്യർ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

Discussion about this post

Latest News

വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

IPL AUCTION 2026: ആരാധകരെ നോക്കിയിരിക്കുക, ഈ 5 താരങ്ങൾക്കായി നടക്കാൻ പോകുന്നത് ലേല യുദ്ധം; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും

IPL AUCTION 2026: ആരാധകരെ നോക്കിയിരിക്കുക, ഈ 5 താരങ്ങൾക്കായി നടക്കാൻ പോകുന്നത് ലേല യുദ്ധം; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും

പലസ്തീനെ പിന്തുണച്ച് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലം ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

പലസ്തീനെ പിന്തുണച്ച് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലം ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ് നിതിൻ നബിൻ ; ഓരോ പ്രവർത്തകരോടൊപ്പവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ

ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ് നിതിൻ നബിൻ ; ഓരോ പ്രവർത്തകരോടൊപ്പവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ, അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്തിടാൻ നോക്കി ; ജയിലിൽ നിന്നിറങ്ങി രാഹുൽ ഈശ്വർ

പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ, അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്തിടാൻ നോക്കി ; ജയിലിൽ നിന്നിറങ്ങി രാഹുൽ ഈശ്വർ

ഈ സ്നേഹം അതിശയകരം ; എല്ലാ ഇന്ത്യക്കാർക്കും നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരും ; യാത്ര പറഞ്ഞ് മെസ്സി

ഈ സ്നേഹം അതിശയകരം ; എല്ലാ ഇന്ത്യക്കാർക്കും നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരും ; യാത്ര പറഞ്ഞ് മെസ്സി

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies